Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരീശന്റെ കാരുണ്യം

ജന്മനിയോഗം പോലെ അയ്യപ്പന്റെ തൃപ്പാദങ്ങള്‍ സേവിക്കാന്‍ അവസരം സിദ്ധിച്ച മേല്‍ശാന്തിമാര്‍. വ്രതനിഷ്ഠകളോടെ ഇരുമുടിയേന്തുന്ന അയ്യപ്പന്മാര്‍ക്ക് വഴികാട്ടിയാകുന്ന ഗുരുസ്വാമിമാര്‍. അവര്‍ പറയുന്നു...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 03:00 am IST
inSamskriti

ശബരിമലയിലെ മേല്‍ശാന്തിമാര്‍’പുറപ്പെടാ ശാന്തി’ യെന്ന് അറിയപ്പെടുന്നത് 1995 മുതലാണ്. ഒരു മണ്ഡലകാലം മുതല്‍ അടുത്ത മണ്ഡലകാലം പിറക്കും വരെ സന്നിധാനത്ത് എല്ലാമെല്ലാം അയ്യപ്പനായി സമര്‍പ്പിക്കുന്ന ഒരു വര്‍ഷം. ആ കാലയളവില്‍ അവര്‍ക്ക് വീടും നാടുമെല്ലാം അയ്യന്റെ പൂങ്കാവനമാണ്.  

മാവേലിക്കര കണ്ടിയൂര്‍ നീലമന ഇല്ലത്തെ ഗോവിന്ദന്‍ നമ്പൂതിരിക്കായിരുന്നു ആദ്യപുറപ്പെടാ ശാന്തിയാകാനുള്ള നിയോഗം.              

അത് തനിക്ക് അയ്യപ്പന്‍ കനിഞ്ഞരുളിയതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതിനിടവരുത്തിയ സാഹചര്യവും പിന്നീടുള്ള അനുഭവങ്ങളും ഗോവിന്ദന്‍ നമ്പൂതിരി ഓര്‍ക്കുന്നു:

ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെ 1995 ല്‍ ശബരിമല കീഴ്ശാന്തിയായി നിയോഗിക്കപ്പെട്ടു. ചുമതലയേല്‍ക്കാന്‍ സന്നിധാനത്ത് എത്തിയപ്പോള്‍ അന്ന് അവിടെ കീഴ്ശാന്തിയായിരുന്നയാള്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങി.  അവിടെ നിന്ന് വേദനയോടെയാണ് മടങ്ങിയത്. ആ നോവ് അയ്യപ്പന്‍ അറിഞ്ഞു കാണും. അതേ വര്‍ഷമായിരുന്നു പുറപ്പെടാശാന്തി സംവിധാനം നിലവില്‍ വന്നത്. ശാന്തിയെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പു കഴിഞ്ഞു. ആ സൗഭാഗ്യം തേടിയെത്തിയത് ഗോവിന്ദന്‍ നമ്പൂതിരിയെ. വൃശ്ചികം ഒന്നിന് ചുമതലയേറ്റു. അന്ന് പ്രായം 38. ശബരിമലയിലെ ഏറ്റവും പ്രായം കുറഞ്ഞ മേല്‍ശാന്തി.  

പിന്നീട് ഒരു വര്‍ഷം അയ്യപ്പന്റെ പാവനഭൂമിയില്‍ താമസം. പമ്പയിലായിരുന്നു സൗകര്യമൊരുക്കിയിരുന്നത്. സഹായികളായി രണ്ടുപേരും ഒരു ടെലിഫോണും. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനം. രാത്രിയില്‍ പുലികളും കാട്ടാനകളും ഇറങ്ങും. നേരില്‍ കണ്ട അനുഭവവുമുണ്ട്. പക്ഷേ കാത്തുരക്ഷിക്കാന്‍ അയ്യപ്പനുണ്ടായിരുന്നു. കഴുതപ്പുറത്തായിരുന്നു അന്ന് ചരക്കുകളെല്ലാം എത്തിയിരുന്നത്. ഇന്നത് ട്രക്കുകള്‍ക്ക് വഴിമാറി. പരമ്പരാഗതമായി പാകം ചെയ്തിരുന്ന അപ്പവും അരവണയും യന്ത്രോപകരണങ്ങളിലൂടെയായി.  

അക്കാലത്തെ അപേക്ഷിച്ച് വ്രതാനുഷ്ഠാനങ്ങളില്‍ മാറ്റം വന്നെങ്കിലും ആശാവഹമായൊരു മാറ്റം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തുന്നു. വീടുകളിലും കേരളത്തിലെ ക്ഷേത്രങ്ങളിലും മാത്രമൊതുങ്ങിയിരുന്ന അയ്യപ്പ ഭജനകളും മറ്റും ഇന്ന് അതിര്‍ത്തി വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. അയ്യപ്പന്റെ ഖ്യാതി ലോകമെങ്ങും നിറയുന്നതിന്റെ  ശുഭസൂചകം.

പുറപ്പെടാ ശാന്തിയായ കാലത്ത് മറ്റൊരു ഭാഗ്യം കൂടി സിദ്ധിച്ചു. നട തുറക്കുന്ന ദിവസങ്ങളില്‍ ഭജനയിരിക്കാന്‍ പ്രസിദ്ധ ജ്യോതിഷിയായിരുന്ന കോറോത്ത് ബാലകൃഷ്ണ മേനോന്‍ വന്നത് ആയിടയ്‌ക്കാണ്. സന്നി ഭേദമാകാനായിരുന്നു അത്. വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.പകരം അദ്ദേഹത്തില്‍ നിന്ന് ജേ്യാതിഷം പഠിച്ചു. അയ്യപ്പന്റെ അനുഗ്രഹത്താല്‍ അസുഖം ഭേദമായാണ് ബാലകൃഷ്ണ മേനോന്‍ മടങ്ങിയത്.  

ഓര്‍മകളില്‍ അങ്ങനെയങ്ങനെ കാരുണ്യമൂര്‍ത്തിയായ അയ്യപ്പനും സന്നിധാനവും നിറയുകയാണ്… 

ഗോവിന്ദന്‍ നമ്പൂതിരി

Tags: ശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.