Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെട്ടുവിട്ട പട്ടം പോലെ മന്ത്രി ജലീല്‍; പ്രവര്‍ത്തനങ്ങള്‍ വിലക്കാത്തതില്‍ സിപിഎമ്മില്‍ അമര്‍ഷം

തദ്ദേശ സ്വയംഭരണത്തെരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ ചൂട് പാര്‍ട്ടിക്ക് എതിരാണെന്ന് മനസിലായപ്പോഴാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ വേണ്ടിവന്നത്. പാര്‍ട്ടി എങ്ങനെയും വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് ആ നീക്കം നടത്തിച്ചത്. പക്ഷേ, ജലീല്‍ ദിവസവും എതിര്‍പക്ഷത്തെ വെല്ലുവിളിച്ച് വിവാദം ചൂടുപോകാതെ നിര്‍ത്താനുള്ള അവസരം എതിര്‍പക്ഷത്തിന് നല്‍കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആക്ഷേപിക്കുന്നത്. ജലീലിനെ മൂന്ന് ഏജന്‍സികള്‍ ചോദ്യം ചെയ്തു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 15, 2020, 09:50 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ പാര്‍ട്ടി നിയന്ത്രിക്കാത്തതില്‍ സിപിഎമ്മിലെ ചില നേതാക്കാള്‍ക്ക് അമര്‍ഷം. രാഷ്‌ട്രീയ ചര്‍ച്ചയും വിഷയവും മാറ്റാന്‍ പാര്‍ട്ടി സെക്രട്ടറിയെ ബലികൊടുക്കേണ്ടിവന്ന സ്ഥിതിയിലും ജലീലിനെ പാര്‍ട്ടി നിയന്ത്രിക്കാത്തതുമാണ് ഇവരെ ക്ഷുഭിതരാക്കുന്നത്. പക്ഷേ, നേതൃത്വത്തോട് പറയാന്‍ ധൈര്യം പോരാ. പാര്‍ട്ടിക്കുവേണ്ടി ടിവി ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ ഇക്കാര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണത്തെരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ ചൂട് പാര്‍ട്ടിക്ക് എതിരാണെന്ന് മനസിലായപ്പോഴാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ വേണ്ടിവന്നത്. പാര്‍ട്ടി എങ്ങനെയും വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് ആ നീക്കം നടത്തിച്ചത്.  പക്ഷേ, ജലീല്‍ ദിവസവും എതിര്‍പക്ഷത്തെ വെല്ലുവിളിച്ച് വിവാദം ചൂടുപോകാതെ നിര്‍ത്താനുള്ള അവസരം എതിര്‍പക്ഷത്തിന് നല്‍കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആക്ഷേപിക്കുന്നത്. ജലീലിനെ മൂന്ന് ഏജന്‍സികള്‍ ചോദ്യം ചെയ്തു.  

കസ്റ്റംസായിരുന്നു ഒടുവില്‍. എന്‍ഐഎ, ഇ ഡി ഏജന്‍സികള്‍ ചോദ്യം ചെയ്തു. ഇവര്‍ക്ക് ജലീല്‍ മറുപടികള്‍ കൊടുത്തുവെന്നല്ലാതെ ഒരു ഏജന്‍സിയും മന്ത്രിക്ക് മാന്യനെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല.  മാത്രമല്ല, ഏജന്‍സികള്‍ അടുത്ത ഘട്ടം ചോദ്യം ചെയ്യലിന് തീരുമാനമെടുത്തതായാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ജലീല്‍ സ്വയം ശുദ്ധനാണെന്ന് പ്രഖ്യാപിക്കുന്നത്. ഇത് പാര്‍ട്ടി ഒതുക്കാന്‍ ശ്രമിക്കുന്ന വിഷയം കൂടുതല്‍ ചര്‍ച്ചയ്‌ക്ക് തുറന്നുകൊടുക്ക ലാണെന്ന് വാര്‍ത്താ ചാനലുകളില്‍ ചര്‍ച്ചയ്‌ക്ക് പോകുന്നവര്‍ സമ്മതിക്കുന്നു.

ജലീലിന്റെ ഇന്നലത്തെ വെല്ലുവിളി, ഇ ഡി പിടിച്ചെടുത്ത, ഗണ്‍മാന്റെ ഫോണ്‍ തിരികെ കൊടുത്തുവെന്നും ഞാന്‍ ഇവിടെത്തന്നെയുണ്ട്, ഇഞ്ചിക്കൃഷിക്കു പറ്റിയ സ്ഥലം ഉണ്ടെങ്കില്‍ അറിയിക്കണം തുടങ്ങിയ എതിര്‍പക്ഷങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്.  

ഇത് സ്വര്‍ണക്കടത്തു വിഷയവും മന്ത്രിയുടെയും മന്ത്രിസഭയുടെയും സര്‍ക്കാരിന്റെയും പങ്കു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നതുമാണ്. സെക്രട്ടറിക്ക് നല്‍കാത്ത സംരക്ഷണം, പാര്‍ട്ടിയംഗം പോലുമല്ലാത്ത ജലീലിന് പാര്‍ട്ടി നല്‍കുന്നതെന്തിനാണെന്നാണ് പലരും ചോദിക്കുന്നത്.

Tags: cpmകെ.ടി. ജലീല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

Kerala

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

Editorial

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

Kerala

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസിന്റെ ഭാരവാഹി തുര്‍ക്കി സ്വദേശി മുഹമ്മദ് യൂസഫ് ഖാന്‍; ഈ ഓഫീസ് തുറക്കാന്‍ പണമെവിടെനിന്ന്?

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies