Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം ജില്ലയില്‍ പെരുകുന്നു

ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട 45 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അമ്പതും കുട്ടികളെ പീഡിപ്പിച്ച കേസുകളാണ്

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 1, 2020, 11:22 am IST
in Idukki
ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് മര്‍ദ്ദനമേറ്റ വീട് പോലീസ് പരിശോധിക്കുന്നു

ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് മര്‍ദ്ദനമേറ്റ വീട് പോലീസ് പരിശോധിക്കുന്നു

തൊടുപുഴ: ജില്ലയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്ത്രീകള്‍ക്കെതിരായി 308 കുറ്റകൃത്യങ്ങളാണ് ഒമ്പത് മാസത്തിനിടെ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 65 എണ്ണം ഇവര്‍ക്ക് നേരിട്ട മാനഹാനിയുമായി ബന്ധപ്പെട്ടാണ്. 65 എണ്ണം സ്ത്രീകള്‍ക്കെതിരായ ശാരീരിക പീഡനമാണ്.  

ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട 45 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അമ്പതും കുട്ടികളെ പീഡിപ്പിച്ച കേസുകളാണ്. പീഡനശ്രമത്തിന് ഒരു കേസുമെടുത്തിട്ടുണ്ട്. 56 കുറ്റകൃത്യങ്ങള്‍ മാനഹാനിയുണ്ടാക്കിയതിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ബാലനീതി നിയമപ്രകാരം 23 കേസുകളാണ് ഈ വര്‍ഷമെടുത്തത്. ആറ് പ്രകൃതിവിരുദ്ധ പീനങ്ങളും ഇക്കാലത്ത് ഉണ്ടായി. തട്ടികൊണ്ടു പോയതിന് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 10 പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഇന്നലെ തൊടുപുഴ ഉണ്ടപ്ലാവില്‍ കുട്ടിയെ മര്‍ദ്ദിച്ചതും ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. സംഭവത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രതിഷേധ സമരവുമായി രംഗത്തെത്തി കഴിഞ്ഞു.  

വെള്ളിയാഴ്ചയാണ് ഉണ്ടപ്ലാവില്‍ 5 വയസുകാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയ്‌ക്ക് ബന്ധുവിന്റെ മര്‍ദ്ദനമേറ്റത്. മരപ്പണിയുടെ ഭാഗമായി സ്ഥലത്തെത്തിയതായിരുന്നു കുടുംബം. ഇതിനിടെ കുട്ടി അനുസരണകേട് കാട്ടിയതിന് ബന്ധു പിടിച്ച് തള്ളുകയായിരുന്നു. തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇത്തരത്തില്‍ നിസാര കേസിന് പോലും കുട്ടികളെ മര്‍ദ്ദിക്കുന്ന സംഭവം ജില്ലയില്‍ കൂടുന്നതായാണ് കണക്കുകള്‍ പോലും വ്യക്തമാക്കുന്നത്.

കുട്ടിയെ തള്ളിവിട്ടെന്ന് പറയുന്ന ഉണ്ടപ്ലാവിലെ വാടക വീട്ടില്‍ പോലീസെത്തി തെളിവെടുപ്പ് നടത്തി. സമീപവാസികളുടേയും മൊഴികള്‍ ശേഖരിച്ചു. വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉടന്‍ സ്ഥലത്ത് തെളിവെടുപ്പിനെത്തിക്കും. മുമ്പും കുട്ടിയെ മര്‍ദ്ദിക്കുന്ന പ്രവണത ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇത് പറഞ്ഞ് വിലക്കിയെങ്കിലും കുടുംബം അനുസരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കര്‍ശന നടപടികള്‍ ഇക്കാര്യങ്ങളില്‍ ആവശ്യമാണെന്ന് ബാലാവകാശ പ്രവര്‍ത്തകരും പറയുന്നു.

മറക്കാനാകുമോ ആര്യന്‍ എന്ന ഏഴ് വയസുകാരനെ?

മലയാളികള്‍ക്ക് അത്ര വേഗം മറക്കാനാകാത്ത മുഖമാണ് കുമാരമംഗലത്ത് വാടക വീട്ടില്‍ താമസിക്കവെ കൊല്ലപ്പെട്ട ആര്യന്‍ എന്ന ഏഴുവയസുകാരന്‍. ഒന്നര വര്‍ഷം മുമ്പ് കുട്ടിയെ അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഭിത്തിയിലേക്ക് എറിഞ്ഞ് കൊല്ലുകയായിരുന്നു. തല ഭിത്തിയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്ന ശേഷമാണ് അന്ത്യശ്വാസം വലിച്ചത്.

അമ്മ അഞ്ജനയുടെ കാമുകന്‍ തിരുവനന്തപുരം നന്ദന്‍കോട് അരുണ്‍ ആനന്ദാണ് കേസിലെ മുഖ്യപ്രതി. തിരുവനന്തപുരത്ത് വെച്ച് ഭര്‍ത്താവ് ബിജു മരിച്ച്് മാസങ്ങള്‍ കഴിയും മുമ്പെ അഞ്ജന അരുണിനൊപ്പം രണ്ട് കുട്ടികളുമായി നാടുവിടുകയായിരുന്നു.

2019ല്‍ മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ അരുണ്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പുലര്‍ച്ചെയോടെ ബോധമറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴും അമ്മയും അരുണും ചേര്‍ന്ന് അധികൃതരുമായി തര്‍ക്കിച്ച് സമയം കളഞ്ഞു. പിന്നീട് 10 ദിവസത്തിന് ശേഷം ഏപ്രില്‍ എട്ടിന് കുട്ടി മരിച്ചു.  

മലയാളി അത്ര വേഗം മറക്കാനിടയില്ലാത്ത ക്രൂരമുഖമായി അതോടെ അരുണ്‍ മാറി. ഏറെ കൊളിളക്കം സൃഷ്ടിച്ച കേസാണ് ആര്യന്റെ കൊലപാതകം.  

മുഖ്യപ്രതിയായ അരുണ്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇളയകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പ്രതിക്കെതിരെ പോക്‌സോ കേസുണ്ട്. കുത്തഴിഞ്ഞ ജീവിതത്തിലൂടെ രണ്ട് കുട്ടികളുടെ ഭാവിയാണ് ഇരുവരും തകര്‍ത്തത്. ഇതില്‍ ഇളയകുട്ടി അച്ഛന്റെ കുടുംബത്തോടൊപ്പമാണ് നിലവിലുള്ളത്.

Tags: womenchildren
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.