Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി.എസ് പറഞ്ഞു: ഈ സംവരണക്കാര്‍ വഞ്ചകര്‍; ദളിത് ക്രൈസ്തവര്‍ക്കും സംവരണം നല്‍കുമോ

എന്നു മാത്രമല്ല, സംവരണത്തെ ആകെ തകിടം മറിക്കുന്നതാണെന്നും വി.എസ് എഴുതിയത് 2019 ജനുവരി 25 നായിരുന്നു. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണാനുകൂല്യമെന്ന നിയമത്തിനെതിരേയായിരുന്നു ഈ പ്രസ്താവന. അതേ നിയമം പിണറായി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തെ സിപിഎം മൂന്നു കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അടിസ്ഥാന നിലപാ ടുകള്‍ ലംഘിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 30, 2020, 04:55 pm IST
in Kerala

കൊച്ചി: സാമ്പത്തിക സംവരണത്തെ സിപിഎം നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമ്മിറ്റി അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു: ”ഈ ബില്ലിനെ പുകഴ്‌ത്തി വാഴ്‌ത്തിയവരെ വഞ്ചകരെന്നു വേണം വിശേഷിപ്പിക്കാന്‍. സംവരണത്തെ അപ്പാടേ അട്ടിമറിക്കുന്ന ഈ നിയമത്തിനെതിരെ സമരം നടത്തണം, ഇത് സര്‍വമാന സവര്‍ണ ധനികരെ സഹായിക്കുന്നതാണ്.”

എന്നു മാത്രമല്ല, സംവരണത്തെ ആകെ തകിടം മറിക്കുന്നതാണെന്നും വി.എസ് എഴുതിയത് 2019 ജനുവരി 25 നായിരുന്നു. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണാനുകൂല്യമെന്ന നിയമത്തിനെതിരേയായിരുന്നു ഈ പ്രസ്താവന. അതേ നിയമം പിണറായി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തെ സിപിഎം മൂന്നു കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അടിസ്ഥാന നിലപാ ടുകള്‍ ലംഘിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സംവരണക്കാര്യത്തില്‍ പാര്‍ട്ടിയുടെ 15-ാം പാ ര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടുകള്‍ ഇങ്ങനെയായിരുന്നു. ഒന്ന്: 50 ശതമാനത്തില്‍ സംവരണം നിജപ്പെടുത്തിയ സുപ്രീംകോടതി വിധി പൊതുമാനദണ്ഡമാക്കണം. രണ്ട്: കാലങ്ങളായി അതിലേറെ സംവരണം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്കേ അതില്‍ ഇളവ് നല്‍കാവൂ. മൂന്ന്: ദളിത് ക്രൈസ്തവര്‍ക്ക് കൂടി സംവരണം നല്‍കണം. ഈ തീരുമാനങ്ങള്‍ വിശദീകരിച്ച് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ദ മാര്‍ക്‌സിസ്റ്റില്‍ എഴുതിയ വിശദീകരണവുമുണ്ട്. ഇതില്‍നിന്ന് പാര്‍ട്ടി നിലപാട് മാറിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ഒരു വര്‍ഷം കഴിഞ്ഞ് സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ കേരള സിപി എം സ്വതന്ത്രമായ മറ്റൊരു കമ്യൂണിസ്റ്റ് ഘടകമെന്ന നിലയില്‍ പ്രഖ്യാപനം നടത്തുകയാണെന്നും കമ്യൂണിസ്റ്റ് നിരീക്ഷകര്‍ വിമര്‍ശിക്കുന്നു.

‘സംവരണത്തെ ജാതി വേലികള്‍ ഉറപ്പിക്കാന്‍ വേണ്ടി, ജാതി വോട്ടു ബാങ്കുകളില്‍ കണ്ണുനട്ടു കൊണ്ട്, ഒരു പ്രതിലോമ ആയുധമായി ഉപയോഗിക്കുന്നതിനെ ചെറുക്കണം,’ എന്നും ‘എങ്ങനെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാന്‍ ഫാസിസ്റ്റ് ആര്‍എസ്എസ് പുറത്തെടുക്കുന്ന മേല്‍ജാതി പ്രീണന ഗിമ്മിക്കുകളാണ് സവര്‍ണര്‍ക്കുള്ള സംവരണ’മെന്നും വി.എസ്. അച്യുതാനന്ദന്‍ വിശേഷിപ്പിച്ച ‘മോദി ബില്‍’ സംസ്ഥാനത്ത് നടപ്പാക്കുന്ന പിണറായി സര്‍ക്കാര്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കണമെന്ന പാര്‍ട്ടി നയത്തെക്കുറിച്ച് എന്താണ് പറയുന്നതെന്നതാണ് ഇനി അറിയാനുള്ളതെന്നും നിരീക്ഷകര്‍ വിശദീകരിക്കുന്നു.

Tags: Reservation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം,സംവരണം വലിയ പ്രശ്നം, ബ്രാഹ്മണനായതില്‍ അപകര്‍ഷതാബോധം തോന്നി:പഴയിടം മോഹനന്‍ നമ്പൂതിരി

Kerala

കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കോര്‍പ്പറേഷന്‍ മേയര്‍മാര്‍ സ്ത്രീകളാകും, സംവരണം സംബന്ധിച്ച വിജ്ഞാപനമായി

Kerala

മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സംവരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.