Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചോദ്യങ്ങള്‍ ബാക്കിയാക്കി പോലീസ് റിപ്പോര്‍ട്ട്

ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാവുന്ന ഈ വാക്കുകളെ മുഴുവന്‍ അന്വേഷണ സംഘം അവഗണിച്ചു. ഇതൊന്നും പരിഗാണിക്കാതെ സിപിഎം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിലെ ഉന്നതരുടേയും നിര്‍ദ്ദേശാനുസരണം സിപിഎം സഹയാത്രികരായ നഗരസഭാ ഉദ്യോഗസ്ഥരേയും സിപിഎം നേതാവായ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണേയും രക്ഷപ്പെടുത്താന്‍ പോലീസ് വളരെ തന്ത്രപൂര്‍വ്വം റിപ്പോര്‍ട്ട് തയ്യാറാക്കുകയും അന്വേഷണം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Oct 22, 2020, 08:19 am IST
in Kerala

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്‌ക്കോ നഗരസഭാധ്യക്ഷയായ സിപിഎം നേതാവ് പി.കെ. ശ്യാമളക്കോ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംഭവവുമായി ബന്ധപ്പെട്ട് ആദ്യമുതല്‍ ഉയര്‍ന്ന നിരവധി ചോദ്യങ്ങള്‍ ബാക്കിവെക്കുന്നു.  

ആന്തൂര്‍ നഗരസഭയ്‌ക്കെതിരെ സാജനെഴുതിയ കുറിപ്പ്, നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്ന സിപിഎം നേതാക്കളുടെ ഏറ്റുപറച്ചില്‍, കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിയതിലെ മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം അന്വേഷണം അവസാനിപ്പിച്ചുവെന്ന് പോലീസ് പറയുമ്പോഴും സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. വികസന വിരുദ്ധരോട് പോരാടിച്ചു തോറ്റുവെന്നും പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവനും പാഴായെന്നുമുളള സാജന്റെ കുറിപ്പ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നിരിക്കെ പിന്നെയെങ്ങനെ ആത്മഹത്യയ്‌ക്ക് കാരണക്കാരില്ലാതായി എന്ന ചോദ്യം അവശേഷിപ്പിക്കുകയാണ്.  

ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാവുന്ന ഈ വാക്കുകളെ മുഴുവന്‍ അന്വേഷണ സംഘം അവഗണിച്ചു. ഇതൊന്നും പരിഗാണിക്കാതെ സിപിഎം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിലെ ഉന്നതരുടേയും നിര്‍ദ്ദേശാനുസരണം സിപിഎം സഹയാത്രികരായ നഗരസഭാ ഉദ്യോഗസ്ഥരേയും സിപിഎം നേതാവായ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണേയും രക്ഷപ്പെടുത്താന്‍ പോലീസ് വളരെ തന്ത്രപൂര്‍വ്വം റിപ്പോര്‍ട്ട് തയ്യാറാക്കുകയും അന്വേഷണം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് സാജന്റെ കുടുംബം നഗരസഭയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ ആന്തൂരില്‍ രാഷ്‌ട്രീയ വിശദീകരണയോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്നും നഗരസഭാ അധ്യക്ഷയായ സിപിഎം നേതാവിന് ജാഗ്രതക്കുറവുണ്ടായെന്നും പറഞ്ഞത് നാട്ടുകാരോ മറ്റ് പാര്‍ട്ടിക്കാരോ ആയിരുന്നില്ല. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാനായിരുന്നു. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഡിവൈഎസ്പി വി.എ. കൃഷ്ണദാസും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിയതിലെ മനോവിഷമമാണ് സാജനെന്ന പ്രവാസി വ്യവസായിയുടെ മരണത്തിന് കാരണമെന്നും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു അദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയതെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ തെളിയുകയാണ്. ആദ്യഘട്ടം മുതല്‍ സിപിഎം നേതൃത്വം സംഭവത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇക്കാര്യം ഭരണസ്വാധീനം ഉപയോഗിച്ച് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതോടെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ഇരകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന ചോദ്യം അവശേഷിക്കുകയാണ്.  

സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ മൂലമുള്ള മാനസിക പ്രയാസം സാജനുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന കണ്ടെത്തലില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് അന്തിമ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം തളിപ്പറമ്പ് ആര്‍ഡിഒയ്‌ക്ക് സമര്‍പ്പിച്ചത്. 2019 ജൂണ്‍ 18നാണ് പുതിയതെരുവിലെ വീട്ടില്‍ സാജന്‍ ജീവനൊടുക്കിയത്. ആന്തൂര്‍ നഗരസഭയില്‍ നിര്‍മിച്ച പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിനു ലൈസന്‍സ് കിട്ടാത്തതില്‍ മനം നൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തുകയായിരുന്നു.

Tags: suicidePravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.