Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവരാത്രി ആഘോഷത്തിന് ബൊമ്മക്കൊലു ഒരുക്കി ക്രൈസ്തവ കുടുംബം

മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Oct 19, 2020, 03:01 pm IST
in Kottayam
മുല്ലശ്ശേരി വീട്ടിലെ ശില്പങ്ങളും വിഗ്രഹങ്ങളും

മുല്ലശ്ശേരി വീട്ടിലെ ശില്പങ്ങളും വിഗ്രഹങ്ങളും

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി ക്രൈസ്തവ കുടുംബം. കോട്ടയം എംസി റോഡിന് സമീപം എസ്എച്ച് മൗണ്ട് മുല്ലശ്ശേരി ജോസ് സ്റ്റീഫന്റെ വീട്ടിലാണ് മനോഹരമായി ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരു വലിയ മുറി നിറയെ ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങളും ശില്പങ്ങളുമാണ്. നിത്യവും തേച്ചുമിനുക്കിയ നിലവിളക്കും പൂജാപാത്രങ്ങളും അതിന് മനോഹാരിത കൂട്ടുന്നു.  

ഇന്ത്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള  ശില്പങ്ങളും ചിത്രങ്ങളും ഈ മുറിയില്‍ സൂക്ഷിക്കുന്നു. എല്ലാ ദിവസവും അത് വൃത്തിയാക്കി പൊടിപിടിക്കാതെ സംരക്ഷിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് പൂജയും ധൂമാര്‍ച്ചനയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുന്നതും സംരക്ഷിക്കുന്നതും ജോസ് സ്റ്റീഫന്റെ ഇളയമകനായ ടെറന്‍സ് ജോസാണ്. ചെന്നൈ കലാക്ഷേത്രത്തില്‍ നിന്നും ഭരതനാട്ട്യം പിജി കഴിഞ്ഞ ടെറന്‍സ് ജോസ് തബലയും മൃദംഗവും വായിക്കും. മാത്രമല്ല മനോഹരമായി ഭജന ആലപിക്കും. ഭരതനാട്ട്യത്തോടൊപ്പം കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്.  

ശില്പങ്ങള്‍ക്കും  വിഗ്രഹങ്ങള്‍ക്കും ഒപ്പം ടെറന്‍സ് ജോസ്

അപൂര്‍വ്വമായ ശില്പങ്ങളും ചിത്രങ്ങളും വിഗ്രഹങ്ങളും പവിത്രത നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ വേണ്ടിമാത്രമാണ് ഒരു മുറി നിര്‍മ്മിച്ചത്. മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും. അഞ്ച് ലക്ഷം രൂപയെങ്കിലും ഈ ശില്പങ്ങള്‍ക്ക് ചെലവായിട്ടുണ്ട്. നൃത്ത അദ്ധ്യാപകനായ ടെറന്‍സ് കൊറോണ വന്നതിന് ശേഷം ചെന്നൈയില്‍ നിന്നും വീട്ടിലെത്തി. ഇപ്പോള്‍ ഓണ്‍ലൈനില്‍ പഠിപ്പിക്കുന്നു. വളരെ ചെറുപ്പം മുതല്‍ ഹൈന്ദവ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും അടുപ്പം തോന്നി. നൃത്തത്തോട് കടുത്ത ആരാധനയായിരുന്നു.  

നവരാത്രി ആഘോഷം എല്ലാ മഹാമാരിയില്‍ നിന്നുള്ള മോചനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. തമിഴ്‌നാട്ടില്‍ നവരാത്രി ആഘോഷത്തിന് പ്രസാദമായി നല്‍കുന്നത് കടലയാണ്. കടലയില്‍ കൂടുതലും പ്രോട്ടീനാണ്. നമ്മുടെ സംസ്‌കൃതി ചെറിയ കാര്യത്തില്‍ പോലും അര്‍ത്ഥവത്തായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

മുപ്പത്തി രണ്ട് കാരനായ ടെറന്‍സ് അവിവാഹിതനാണ്. ജോസ് സ്റ്റീഫന് മുന്ന് മക്കളാണ്. മൂത്തയാള്‍ സ്റ്റീഫന്‍ ജോസ് അമേരിക്കയിലാണ്. രണ്ടാമത്തെ മകള്‍ ടീന ജോസ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജിലെ അദ്ധ്യാപികയാണ്. മാത്രമല്ല ടീന ഇംഗ്ലീഷ് നോവല്‍ എഴുതുന്നു. മറൈന്‍ എഞ്ചിനീയറായിരുന്ന ജോസ്സ്റ്റീഫന്‍ വര്‍ഷങ്ങളോളം ഗുജറാത്തില്‍ ജോലിയിലായിരുന്നു. ഭാര്യ മറിയാമ്മ ജോസ് എംഎസി കഴിഞ്ഞതാണ്. പരന്ന വായനയാണ് മറിയാമ്മയുടെ പ്രത്യേകത. അചഞ്ചലമായ ക്രൈസ്തവ വിശ്വാസത്തോടൊപ്പം ഭാരത സംസ്‌കൃതിയും നെഞ്ചിലേറ്റുകയാണ് ഈ കുടുംബം. ആഴത്തിലുള്ള അറിവാണ് ഈ കുടുംബത്തെ വ്യത്യസ്തമാക്കുന്നത്.

Tags: കുടുംബംNavarathriBomma kolu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം നമുക്ക് ശക്തി നൽകും ; നവരാത്രി ആശംസകൾ അറിയിച്ച് ഡാനിഷ് കനേരിയ

പ്രശസ്ത സംഗീതജ്ഞനും രചയിതാവും  സംഗീത സംവിധായകവുമായ ഡോ. ശ്രീനിവാസ ഷഡാനന്ദ ശർമ്മയെ വേദഭട്ട് ആദരിച്ചപ്പോൾ
India

നവരാത്രിയോടനുബന്ധിച്ച് സംസ്കാർ ഭാരതിയുടെ നേതൃത്വത്തിൽ നവരാത്രി സംഗീതോത്സവ് 24; ഡോ. ശ്രീനിവാസ ഷഡാനന്ദ ശർമ്മ മുഖ്യാതിഥി

India

നവരാത്രി മണ്ഡപം അലങ്കരിച്ചത് 45 ലക്ഷത്തിന്റെ നോട്ടുകൾ കൊണ്ട് : വൈറലായി ദൃശ്യങ്ങൾ

India

നവരാത്രിയുടെ ഒമ്പത് ദിവസം ; അണയാത്ത 1100 വിളക്കുകൾ തെളിയിച്ച് ഭഗവതിയെ സ്തുതിക്കുന്ന ക്ഷേത്രം

India

ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകരുത് ; അക്രമം വച്ചുപൊറുപ്പിക്കരുത് ; നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ജാഗ്രത പാലിക്കാൻ പോലീസിന് യോഗിയുടെ നിർദേശം

പുതിയ വാര്‍ത്തകള്‍

അഭിപ്രായ സ്വാതന്ത്ര്യമെന്നത് സൈന്യത്തെ ആക്ഷേപിക്കാനുള്ളതല്ല : രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി

ഇന്ത്യയുടെ മുഖ്യ ശത്രു , ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ മൗലാന അബ്ദുൾ അസീസ് ഇസാറിന്റെ ശവസംസ്കാര ദൃശ്യങ്ങൾ പുറത്ത് ; കൊന്നത് അജഞാതനോ ? 

നെല്ലിമരം വീട്ടുവളപ്പിൽ നിൽക്കുന്നത് ദോഷകരമോ ?

എല്ലാ രാജ്യങ്ങളും ഞങ്ങളെ പുകഴ്‌ത്തുന്നു : ഇന്ത്യയുടെ നയതന്ത്രത്തെ പോലും ഞങ്ങൾ തോൽപ്പിച്ചു : സ്വയം പുകഴ്‌ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

‘കരസേനാ മേധാവി ജനറൽ അസിം മുനീർ എന്റെ ഭാര്യയുമായി സൗഹൃദം പുലർത്താൻ ആഗ്രഹിച്ചു , പക്ഷേ ബുഷ്‌റ ബീബി അന്ന് വിസമ്മതിച്ചു ‘; ഇമ്രാൻ ഖാന്റെ വെളിപ്പെടുത്തൽ

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

മതപാരമ്പര്യത്തിന്റെ പേരിൽ പശുവിനെ ബലിയർപ്പിക്കരുത് : ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും : ഹിന്ദുക്കളെ പ്രകോപിപ്പിക്കും ; ശങ്കരാചാര്യ സ്വാമി

മൂല്യമേറിയ ടെക് കമ്പനി; ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി റിലയന്‍സ്, 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെടിയുണ്ട’ പ്രസ്താവനയെ പാകിസ്ഥാൻ എന്തിനാണ് ഭയപ്പെടുന്നത് ? ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ അസ്വസ്ഥനാകുന്നു

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies