Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വടകര ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സുണ്ട്, പക്ഷേ ഓടില്ല

വടകര ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടെങ്കിലും രോഗികള്‍ക്ക് ആശ്രയം സ്വകാര്യ ആംബുലന്‍സുകള്‍. ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞ് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടു ചെയ്തു നല്‍കുന്നത് ആശുപത്രി ജീവനക്കാര്‍തന്നെയാണെന്നാണ് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 03:10 pm IST
in Kozhikode

വടകര: വടകര ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടെങ്കിലും രോഗികള്‍ക്ക് ആശ്രയം സ്വകാര്യ ആംബുലന്‍സുകള്‍. ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞ് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടു ചെയ്തു നല്‍കുന്നത് ആശുപത്രി ജീവനക്കാര്‍തന്നെയാണെന്നാണ് ആരോപണം. വടകരക്ക് പുറത്തുള്ള സ്വകാര്യആംബുലന്‍സുകളാണ് ഇങ്ങനെ ശുപാര്‍ശ ചെയ്തു നല്‍കുന്നത്. കോഴിക്കോടേക്ക് 1350 രൂപ നിരക്കിലാണ് ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. അര്‍ദ്ധരാത്രിയില്‍ എത്തുന്ന ഗര്‍ഭിണികളോടും രോഗികളോടും ആംബുലന്‍സ് ഇല്ല എന്ന വിവരം നല്‍കി ജീവനക്കാരുടെ സുഹൃത്ത് വലയത്തില്‍പെട്ട സ്വകാര്യ ആംബുലന്‍സ് സര്‍വീസിന് ഒത്താശപാടുകയാണ് ഒരു വിഭാഗം ജീവനക്കാര്‍.  

മാസങ്ങള്‍ക്കു മുമ്പ് ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമായ സമയത്ത് ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ആംബുലന്‍സ്, രോഗികള്‍ക്കുവേണ്ടി ആശുപത്രി ജീവനക്കാര്‍ വിളിച്ചു നല്‍കിയത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ടൗണിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി. ഇത്  പിന്നീട്  വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും വരെയെത്തി. സംഭവം വിവാദ മായതോടെ നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തില്‍ സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ദേശീയപാതയില്‍ സ്റ്റാന്റ് അനുവദിക്കുകയും സ്വകാര്യആംബുലന്‍സുകള്‍ അവിടെ നിന്ന് മാത്രം  സര്‍വീസ് നടത്താനും തീരുമാനം എടുത്തു.  

നഗരത്തിലെ ഇരുപതോളം വരുന്ന ആംബുലന്‍സ് ജീവനക്കാര്‍ ഇത് അക്ഷരംപ്രതി പാലിക്കുമ്പോഴാണ് നഗരസഭാ അധികാരികളുടെയും പോലീസിന്റെയും ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി ആശുപത്രിയിലെ ജീവനക്കാര്‍ വടകരക്കു പുറത്തുള്ള ചില സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ആശുപത്രി പരിസരത്ത് വാഹനം നിര്‍ത്താന്‍ സൗകര്യം ചെയ്തു നല്‍കുന്നത്. ചിലര്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ കയറി ആംബുലന്‍സിനു ആവശ്യക്കാരെ തേടിപ്പോകുകയും ചെയ്യുന്നുണ്ട്. വടകര ടൗണിലെ ഇരുപതോളം വരുന്ന ആംബുലന്‍സ് ഡ്രൈവര്‍മര്‍ക്കിടയില്‍  ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.  

കോവിഡ് കാലത്തും ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികളോട് ആംബുലന്‍സ് ഇല്ലെന്നു പറഞ്ഞു വടകര മേഖലക്ക് പുറത്തുള്ള  ആംബുലന്‍സ് വിളിച്ച സംഭവങ്ങള്‍ ഏറെയാണ്. രാത്രികാലങ്ങളില്‍ ജോലി ചെയുന്ന ചില ആശുപത്രി ജീവനക്കാരെ സ്വാധീനിച്ചാണ് ഇത്തരം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ട്രിപ്പുകള്‍ ഒപ്പിക്കുന്നതെന്ന് ജീവനക്കാര്‍ക്കിടയില്‍ തന്നെ  ആരോപണമുണ്ട്. ജില്ലാ ആശുപത്രി അധികൃതരുടെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതിനാലാണ് ഭീമമായി തുകക്ക് സ്വകാര്യ ആംബുലന്‍സുകളെ തേടിപോകേണ്ട അവസ്ഥ വരുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഈ വിഷയത്തില്‍ മൗനം തുടരുകയാണ്.  

Tags: hospitalVadakaraambulance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.