Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വികസന രംഗത്ത് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രക്രിയയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്: എന്‍. ഹരിദാസ്

നിരവധി പുതിയ പദ്ധതികള്‍ സംസ്ഥാനത്ത് അനുദിനം മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട റോഡു പദ്ധതികള്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 14, 2020, 09:23 pm IST
in Kannur

കണ്ണൂര്‍: വികസന രംഗത്ത് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രക്രിിയയാണ്  കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞകാലങ്ങളില്‍ മുടങ്ങി കിടന്ന കേന്ദ്ര പദ്ധതികളെല്ലാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൂര്‍ത്തികരിച്ചു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസടക്കം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. കൂടാതെ നിരവധി പുതിയ പദ്ധതികള്‍ സംസ്ഥാനത്ത് അനുദിനം മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം  ചെയ്യപ്പെട്ട റോഡു പദ്ധതികള്‍.  

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സിപിഎം ബിജെപിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മികച്ച പരിഗണന ജനങ്ങളില്‍ നിന്നും മറച്ചുവെയ്‌ക്കാനുളള നീക്കമാണ് ഇതിനു പിന്നിലുളളത്.  വികസനത്തിന് ബിജെപി ഒരിക്കലും എതിരായിരുന്നില്ല. വികസനത്തിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന സ്ഥിതിയുണ്ടാവരുത്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പിലാക്കണമെന്ന ആഗ്രഹം കൊണ്ടാണ് അലൈന്‍മെന്റ് മാറ്റാന്‍ കീഴാറ്റൂരില്‍ ബിജെപി സമരം നടത്തിയത്. അല്ലാതെ ദേശീയപാത വികസനത്തിന് ഒരിക്കലും ബിജെപി എതിരല്ല. ദേശീയപാത ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്തു സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ കീഴാറ്റൂരല്ലാതെ മറ്റൊരു ഭൂമി ഏറ്റെടുത്തു നല്‍കാനാവില്ല എന്ന നിലപാടിലായിരുന്നു സിപിഎമ്മും സംസ്ഥാന ഭരണകൂടവും. അത് ദേശീയപാത വിഭാഗത്തിന് അംഗീകരിക്കേണ്ടി വരികയും റോഡ് വികസനം യാഥാര്‍ത്ഥ്യമാകണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം നിര്‍വ്വഹിക്കുകയുമായിരുന്നു.

 അറുപത് വര്‍ഷം കോണ്‍ഗ്രസും സിപിഎം പിന്തുണയോടെ യുപിഎ സര്‍ക്കാരും കേന്ദ്രത്തില്‍ ഭരണം നടത്തിയിട്ടും കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നിരിക്കെ മോദി സര്‍ക്കാര്‍ ദേശീയപാതയ്‌ക്കായി 13000 ആയിരം കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ചരിത്രത്തിലൊരിക്കലും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ നിന്നും മറ്റ് സര്‍ക്കാരുകളില്‍ നിന്നും കേരളത്തിന് ഇത്രയും വലിയ തുക ലഭിച്ചിട്ടില്ല. ഇത്രയും വലിയ തുകയുടെ പദ്ധതിയെ പോലും സ്വന്തം പദ്ധതിയായി മുഖ്യമന്ത്രിയും സിപിഎമ്മും സംസ്ഥാന ഭരണകൂടവും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ് സിപിഎം കൈക്കൊളളുന്നത്. കേന്ദ്ര പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് വരുത്തി തീര്‍ക്കാര്‍ ശ്രമിക്കുകയാണ്. തികഞ്ഞ കാപട്യമാണിത്. കേരളത്തിലെ പല വികസന പ്രക്രിയകള്‍ക്കും തുരങ്കംവെയ്‌ക്കുന്ന നടപടിയാണ് സിപിഎം എല്ലാ കാലത്തും  കൈക്കൊണ്ടിട്ടുളളത്. കേരളത്തിലെ സ്ഥലമേറ്റെടുക്കലിനെതിരെ സമരം ചെയ്ത പാരമ്പര്യമാണ് സിപിഎമ്മിനുളളതെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

Tags: bjpസര്‍ക്കാര്‍N.Haridas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.