Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാട്ടിലെ ശൗര്യം ഇനി നാട്ടിൽ വേണ്ട, തോക്ക് ലൈസൻസുണ്ടോ? നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്‌ക്കാം

തോക്ക് ലൈസൻസുള്ള കർഷകരെ അതാത് ഡിഎഫ്ഒമാരുടെ ചുമതലയിൽ എം പാനൽ ചെയ്യും. കാട്ടുപന്നി ശല്യത്തെ സംബന്ധിച്ച കർഷകരുടെ പരാതികൾ പരിഗണിച്ച് വെടിവയ്‌ക്കാനുള്ള അനുമതി ഡിഎഫ്ഒ തലത്തിൽ നൽകും. ഇത്തരത്തിൽ ഒരു പന്നിയെ വെടിവച്ചാൽ 1000 രൂപ കർഷകനു നൽകാനും തീരുമാനമുണ്ട്.

Janmabhumi Online by Janmabhumi Online
Oct 14, 2020, 12:17 pm IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: കാടിറങ്ങി നാടിളക്കുന്ന കാട്ടുപന്നികൾക്ക് ഇതി നാട്ടിൽ തോക്കിൻകുഴൽ മറുപടി പറയും. ലെസൻസുള്ള തോക്കുണ്ടോ? വനംവകുപ്പിന്റെ അനുമതിയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവയ്‌ക്കാൻ നിങ്ങൾക്കും അനുമതിയുണ്ട്. കാടിറങ്ങുന്ന പന്നികളുടെ ശല്യം ഏറിയതോടെ ഇതു സംബന്ധിച്ച് മുൻപ് പുറത്തിറക്കിയ ഉത്തരവിൽ ചില അവ്യക്തതകളുണ്ടായിരുന്നു. ഇതു പരിഹരിച്ചാണ് പുതിയ ഉത്തരവ്. 

ഇതനുസരിച്ച് തോക്ക് ലൈസൻസുള്ള കർഷകരെ അതാത് ഡിഎഫ്ഒമാരുടെ ചുമതലയിൽ എം പാനൽ ചെയ്യും. കാട്ടുപന്നി ശല്യത്തെ സംബന്ധിച്ച കർഷകരുടെ പരാതികൾ പരിഗണിച്ച് വെടിവയ്‌ക്കാനുള്ള അനുമതി ഡിഎഫ്ഒ തലത്തിൽ നൽകും. ഇത്തരത്തിൽ ഒരു പന്നിയെ വെടിവച്ചാൽ 1000 രൂപ കർഷകനു നൽകാനും തീരുമാനമുണ്ട്.

നിലവിൽ നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്‌ക്കാനുള്ള അനുമതിയാണുള്ളത്. ഇതനുസരിച്ച് കോന്നി ഡിഎഫ്ഒ പരിധിയിലാണ് ആദ്യമായി സംസ്ഥാനത്തു പന്നിയെ കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്ന് കൃത്യം നിർവഹിച്ചത്. പിന്നീട് കോന്നിയിൽ തന്നെ 14 ഓളം പന്നികളെ കൊന്നു.

കാട്ടുപന്നിയെ ആറുമാസത്തേക്ക് ക്ഷുദ്രജീവി ഗണത്തിലേക്കു മാറ്റിക്കൊണ്ടാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കി വെടിവയ്‌ക്കാൻ അനുമതി നൽകിയിയത്. കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിൽ കാട്ടുപന്നിയെ സ്ഥിരമായി  ക്ഷുദ്രജീവി ഗണത്തിലാക്കി  പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തോടും വശ്യപ്പെട്ടിട്ടുണ്ട്. 

പന്നിയുടെ എണ്ണത്തിലുണ്ടായ പെരുപ്പവും കാർഷികമേഖലയിലുണ്ടാക്കിയിട്ടുള്ള നഷ്ടവും പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന വനംവകുപ്പ് റിപ്പോർട്ട്. ഇതനുസരിച്ചുള്ള വിവരശേഖരണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. കേന്ദ്ര വൈൽഡ് ലൈഫ് ബോർഡാണ് തീരുമാനമെടുക്കേണ്ടത്. നേരത്തെ വനത്തോടു ചേർന്ന പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന കാട്ടുപന്നി ഇന്നിപ്പോൾ നാടു മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. 

വന്യജീവികളിൽ നിന്നും കൃഷിയിടങ്ങളെ സംരക്ഷിക്കാൻ വ്യാപകമായി സോളാർവേലികൾ അടക്കം സ്ഥാപിച്ചിരുന്നു. കുറെ ഏറെ ഭാഗങ്ങളിൽ ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലകളിൽ നടത്തിയ വനം അദാലത്തിൽ ഏറ്റവുമധികം പരിഗണിച്ചത് കാട്ടുമൃഗങ്ങളിൽ നിന്നും നേരിട്ടുള്ള കൃഷിനാശത്തിനുവേണ്ടിയായിരുന്നു.  കാട്ടുമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ ആശ്രിതർക്കുള്ള സഹായധനം പത്തുലക്ഷം രൂപയാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. രാജു പറഞ്ഞു.

Tags: forkrishiതോക്ക്Pig
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് പന്നിപടക്കം കടിച്ച പശുവിന് പരിക്ക്

Kerala

പഴയന്നൂര്‍ സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

Kerala

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 6 വയസുകാരിക്ക് പരിക്ക്

Kerala

കോതമംഗലത്ത് കാട്ടു പന്നി വട്ടം ചാടി ബൈക്കില്‍ ഇടിച്ച് യുവാവിന് പരിക്ക്

Kerala

സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies