Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇരിപ്പയ്‌ക്ക് കാവലായത് ഭക്തജനങ്ങള്‍, കണ്ടെത്തലിന്റെ മറവില്‍ ജൈവവൈവിധ്യം തകര്‍ക്കാന്‍ നീക്കം

ഇരിപ്പയുടെ തൈകള്‍ കണ്ടെത്തി എന്ന പ്രചരണമാണ് പ്രശ്നമാകുന്നത്. ഇക്കാലമത്രയും ക്ഷേത്രസന്നിധിയില്‍ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന ഇരിപ്പയ്‌ക്ക് നൂറ്റി എഴുപത് ലിറ്റര്‍ ദാഹജലം നല്‍കണമെന്നാണ് വാദം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാളിതുവരെ ക്ഷേത്രഭാരവാഹികളോ ഭക്തജനങ്ങളോ ഈ വൃക്ഷത്തിന് 'ദാഹജലം' നല്‍കുന്ന പതിവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 02:00 pm IST
in Kollam
കൂനയില്‍ ആയിരവില്ലിക്കാവിലെ ഇരിപ്പ

കൂനയില്‍ ആയിരവില്ലിക്കാവിലെ ഇരിപ്പ

പരവൂര്‍: ഇരിപ്പയെ ഇത്രകാലം കാത്തത് കൂനയില്‍ ആയിരവില്ലിക്കാവിലെ ഭക്തര്‍. നൂറ്റാണ്ടുകളുടെ  പഴക്കമോ പാരമ്പര്യമോ അറിഞ്ഞല്ല കാവിലിപ്പയെന്ന ഇരിപ്പയ്‌ക്ക് അവര്‍ കാവലായത്. എന്നാല്‍ പുതിയ കണ്ടെത്തലിന്റെ പേരില്‍ കാവിന്റെ ജൈവവൈവിധ്യം തകര്‍ക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് അവരുടെ സംശയം.

ഇരിപ്പയുടെ തൈകള്‍ കണ്ടെത്തി എന്ന പ്രചരണമാണ് പ്രശ്നമാകുന്നത്. ഇക്കാലമത്രയും ക്ഷേത്രസന്നിധിയില്‍ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന ഇരിപ്പയ്‌ക്ക് നൂറ്റി എഴുപത് ലിറ്റര്‍ ദാഹജലം നല്‍കണമെന്നാണ് വാദം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാളിതുവരെ ക്ഷേത്രഭാരവാഹികളോ ഭക്തജനങ്ങളോ ഈ വൃക്ഷത്തിന് ‘ദാഹജലം’ നല്‍കുന്ന പതിവില്ല.

ക്ഷേത്രആചാരങ്ങളുടെ ഭാഗമായി ഈ ക്ഷേത്രത്തില്‍ പത്ത് വയസിന് മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഈ കാവിനുള്ളില്‍ കൂടി വഴി വെട്ടുവാനുള്ള ഒരു ശ്രമവും നേരത്തെ ഉണ്ടായിരുന്നു. ഭക്തരുടെ എതിര്‍പ്പ് മൂലം അത് നടന്നില്ല. ഇരിപ്പ വൃക്ഷത്തെ സംരക്ഷിക്കുന്നതിനായി ക്ഷേത്ര ഭാരവാഹികള്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് പുതിയ  സമ്മര്‍ദ്ദം. ആയിരവില്ലി മഹാദേവന്റെ തിരുമുന്നില്‍ ഇനിയും നൂറ്റാണ്ടുകളോളം  ഒരു സംരക്ഷണവും ഇല്ലാതെ കാവിലിപ്പ തഴച്ച് വളര്‍ന്ന് തണല്‍ പരത്തി നില്‍ക്കുമെന്ന ആത്മവിശ്വാസത്തിലാണ് പക്ഷേ ഭക്തജനങ്ങള്‍.

പഴക്കം മുന്നൂറിലേറെ വര്‍ഷം

മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ഇരിപ്പ എന്ന വൃക്ഷമാണ് ക്ഷേത്രസന്നിധിയില്‍ നില്‍ക്കുന്നതെന്നറിയാതെയാണ് കമ്മിറ്റിക്കാര്‍ മരത്തിന് ചുറ്റും പാര്‍ശ്വഭിത്തികള്‍ കെട്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ സംരക്ഷണം ഒരുക്കി. ശ്രീപാര്‍വതീദേവിയുടെയും പുറ്റിങ്ങല്‍ ദേവിയുടെയും സാന്നിദ്ധ്യം ഇരിപ്പയുടെ ചുവട്ടില്‍ ഉണ്ടെന്ന്  ഭാരവാഹികള്‍ പറയുന്നു. പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകരായ എസ്. ശൈലജകുമാരി, ഇ.എസ്. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം കേരളത്തിലെ കാവുകളിലെ വൃക്ഷങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനിടയിലാണ് ആയിരവില്ലികാവിലെ ഈ അപൂര്‍വവൃക്ഷത്തെ തിരിച്ചറിഞ്ഞത്. നെതര്‍ലന്‍ഡിലെ പി. ഗോയന്‍ എന്ന സസ്യ ശാസ്ത്രജ്ഞനാണ് ഇരിപ്പക്ക് മധുക്ക ഡി പ്ലോസ്റ്റിമന്‍ എന്ന പേര് നല്‍കിയത്.

ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതി കുറഞ്ഞ നഗരസഭയായ പരവൂരില്‍ മാത്രം ഇരുന്നൂറില്‍പ്പരം ക്ഷേത്രങ്ങളും സര്‍പ്പക്കാവുകളുമുണ്ട്.. ഒരു കാലത്ത് നാടിന്റെ മുക്കിലും മൂലയിലും വരെ കാണപ്പെട്ടിരുന്ന പല വൃക്ഷങ്ങളും അത്യപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങളും ഇന്ന് കാണാനില്ല. ശേഷിക്കുന്നത് കാവുകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

Tags: ക്ഷേത്രംസസ്യങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.