Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇരിപ്പയ്‌ക്ക് കാവലായത് ഭക്തജനങ്ങള്‍, കണ്ടെത്തലിന്റെ മറവില്‍ ജൈവവൈവിധ്യം തകര്‍ക്കാന്‍ നീക്കം

ഇരിപ്പയുടെ തൈകള്‍ കണ്ടെത്തി എന്ന പ്രചരണമാണ് പ്രശ്നമാകുന്നത്. ഇക്കാലമത്രയും ക്ഷേത്രസന്നിധിയില്‍ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന ഇരിപ്പയ്‌ക്ക് നൂറ്റി എഴുപത് ലിറ്റര്‍ ദാഹജലം നല്‍കണമെന്നാണ് വാദം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാളിതുവരെ ക്ഷേത്രഭാരവാഹികളോ ഭക്തജനങ്ങളോ ഈ വൃക്ഷത്തിന് 'ദാഹജലം' നല്‍കുന്ന പതിവില്ല.

Janmabhumi Online by Janmabhumi Online
Oct 13, 2020, 02:00 pm IST
in Kollam
കൂനയില്‍ ആയിരവില്ലിക്കാവിലെ ഇരിപ്പ

കൂനയില്‍ ആയിരവില്ലിക്കാവിലെ ഇരിപ്പ

FacebookTwitterWhatsAppTelegramLinkedinEmail

പരവൂര്‍: ഇരിപ്പയെ ഇത്രകാലം കാത്തത് കൂനയില്‍ ആയിരവില്ലിക്കാവിലെ ഭക്തര്‍. നൂറ്റാണ്ടുകളുടെ  പഴക്കമോ പാരമ്പര്യമോ അറിഞ്ഞല്ല കാവിലിപ്പയെന്ന ഇരിപ്പയ്‌ക്ക് അവര്‍ കാവലായത്. എന്നാല്‍ പുതിയ കണ്ടെത്തലിന്റെ പേരില്‍ കാവിന്റെ ജൈവവൈവിധ്യം തകര്‍ക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് അവരുടെ സംശയം.

ഇരിപ്പയുടെ തൈകള്‍ കണ്ടെത്തി എന്ന പ്രചരണമാണ് പ്രശ്നമാകുന്നത്. ഇക്കാലമത്രയും ക്ഷേത്രസന്നിധിയില്‍ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന ഇരിപ്പയ്‌ക്ക് നൂറ്റി എഴുപത് ലിറ്റര്‍ ദാഹജലം നല്‍കണമെന്നാണ് വാദം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാളിതുവരെ ക്ഷേത്രഭാരവാഹികളോ ഭക്തജനങ്ങളോ ഈ വൃക്ഷത്തിന് ‘ദാഹജലം’ നല്‍കുന്ന പതിവില്ല.

ക്ഷേത്രആചാരങ്ങളുടെ ഭാഗമായി ഈ ക്ഷേത്രത്തില്‍ പത്ത് വയസിന് മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഈ കാവിനുള്ളില്‍ കൂടി വഴി വെട്ടുവാനുള്ള ഒരു ശ്രമവും നേരത്തെ ഉണ്ടായിരുന്നു. ഭക്തരുടെ എതിര്‍പ്പ് മൂലം അത് നടന്നില്ല. ഇരിപ്പ വൃക്ഷത്തെ സംരക്ഷിക്കുന്നതിനായി ക്ഷേത്ര ഭാരവാഹികള്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് പുതിയ  സമ്മര്‍ദ്ദം. ആയിരവില്ലി മഹാദേവന്റെ തിരുമുന്നില്‍ ഇനിയും നൂറ്റാണ്ടുകളോളം  ഒരു സംരക്ഷണവും ഇല്ലാതെ കാവിലിപ്പ തഴച്ച് വളര്‍ന്ന് തണല്‍ പരത്തി നില്‍ക്കുമെന്ന ആത്മവിശ്വാസത്തിലാണ് പക്ഷേ ഭക്തജനങ്ങള്‍.

പഴക്കം മുന്നൂറിലേറെ വര്‍ഷം

മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ഇരിപ്പ എന്ന വൃക്ഷമാണ് ക്ഷേത്രസന്നിധിയില്‍ നില്‍ക്കുന്നതെന്നറിയാതെയാണ് കമ്മിറ്റിക്കാര്‍ മരത്തിന് ചുറ്റും പാര്‍ശ്വഭിത്തികള്‍ കെട്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ സംരക്ഷണം ഒരുക്കി. ശ്രീപാര്‍വതീദേവിയുടെയും പുറ്റിങ്ങല്‍ ദേവിയുടെയും സാന്നിദ്ധ്യം ഇരിപ്പയുടെ ചുവട്ടില്‍ ഉണ്ടെന്ന്  ഭാരവാഹികള്‍ പറയുന്നു. പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകരായ എസ്. ശൈലജകുമാരി, ഇ.എസ്. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം കേരളത്തിലെ കാവുകളിലെ വൃക്ഷങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനിടയിലാണ് ആയിരവില്ലികാവിലെ ഈ അപൂര്‍വവൃക്ഷത്തെ തിരിച്ചറിഞ്ഞത്. നെതര്‍ലന്‍ഡിലെ പി. ഗോയന്‍ എന്ന സസ്യ ശാസ്ത്രജ്ഞനാണ് ഇരിപ്പക്ക് മധുക്ക ഡി പ്ലോസ്റ്റിമന്‍ എന്ന പേര് നല്‍കിയത്.

ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതി കുറഞ്ഞ നഗരസഭയായ പരവൂരില്‍ മാത്രം ഇരുന്നൂറില്‍പ്പരം ക്ഷേത്രങ്ങളും സര്‍പ്പക്കാവുകളുമുണ്ട്.. ഒരു കാലത്ത് നാടിന്റെ മുക്കിലും മൂലയിലും വരെ കാണപ്പെട്ടിരുന്ന പല വൃക്ഷങ്ങളും അത്യപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങളും ഇന്ന് കാണാനില്ല. ശേഷിക്കുന്നത് കാവുകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

Tags: ക്ഷേത്രംസസ്യങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies