Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉണ്ണിയ്‌ക്ക് സുഹൃത്തുക്കളുടെയും ഉറ്റവരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ശൈലി ആയിരുന്നു ഉണ്ണിയുടേതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു ഉണ്ണി .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 11:36 am IST
in Idukki
അകാലത്തിൽ പൊലിഞ്ഞ യുവാവിൻ്റെ മൃതദേഹം ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിലേക്ക് കയറ്റുന്നു

അകാലത്തിൽ പൊലിഞ്ഞ യുവാവിൻ്റെ മൃതദേഹം ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിലേക്ക് കയറ്റുന്നു

തൊടുപുഴ: അകാലത്തിൽ വിട പറഞ്ഞ യുവാവിന് സുഹൃത്തുക്കളുടെയും ഉറ്റവരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാരിക്കോട് പുതിയേടത്ത് ഉണ്ണികൃഷ്ണനാണ് ഞായറാഴ്ച വൈകിട്ട് അപകടത്തിൽപ്പെട്ടത്. കാഞ്ഞാർ – പുള്ളിക്കാനം റോഡിലെ കുമ്പംകാനത്തിന് സമീപത്ത് വെച്ച് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

എപ്പോഴും ചിരിച്ചു കൊണ്ട്  സംസാരിക്കുന്ന ശൈലി ആയിരുന്നു ഉണ്ണിയുടേതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു ഉണ്ണി.

ഏറെ നടുക്കത്തോടെയാണ്  പ്രിയങ്കരനായിരുന്ന യുവാവിന്റെ മരണം ഓരോരുത്തരും അറിയുന്നത്. മൃതദേഹം എത്തിച്ചത് ചെറുപ്പം മുതൽ അച്ഛനോടൊപ്പം എത്തുന്ന കാരിക്കോട് ജില്ലാ ആശുപത്രിയിലായത് വിധിയുടെ വിളയാട്ടമായി. അച്ഛൻ നടത്തുന്ന ആശുപത്രിയിലെ ലഘുഭക്ഷണ വിൽപ്പനശാലയിൽ ഉണ്ണിയും പഠന ശേഷം പതിവായി ജോലി നോക്കിയിരുന്നു. പതിവായി സ്കൂട്ടർ വെച്ചിരുന്നത് മോർച്ചറിയുടെ സമീപത്തായിരുന്നു. ചേതനയറ്റ ശരീരം എത്തിച്ചതും ഇതേ മോർച്ചറിയിലേക്കായിരുന്നു. ഉണ്ണിയുടെ മൃതദേഹം എത്തിച്ചപ്പോൾ  രാത്രി ഡൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയുടേയും കണ്ണുകൾ ഈറനണിഞ്ഞു. അത്രയ്‌ക്ക് വേണ്ടപ്പെട്ടവനായിരുന്നു ആശുപത്രിയിലെ ജീവനക്കാർക്കെല്ലാം ഉണ്ണി . ഇന്നലെ ഉച്ചയോടെ കൊറോണ ടെസ്റ്റിന്റെ ഫലം വന്നു. വേഗത്തിൽ തന്നെ പോലീസ് നടപടിയും പോസ്റ്റുമോർട്ടവും പൂർത്തിയാക്കി 4.30 യോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഈ സമയം ആശുപത്രി ജീവനക്കാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ അവസാനമായി ഒരു നോക്ക് കാണാനെത്തി. പിന്നാലെ അര കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. ഇവിടെയും തങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിയെ അവസാനമായൊന്ന് കാണാൻ അനവധി പേരെത്തി. ആറ് മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

പഠിച്ച് ഒരു നല്ല സർക്കാർ ജോലി നേടണമെന്നായിരുന്നു ഉണ്ണിയുടെ സ്വപ്നം. കഴിഞ്ഞ ആറ് വർഷമായി ഇതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു. ജോലി കിട്ടാതെ വന്നതോടെ മറ്റ് വഴികൾ തേടുന്നതിനിടെയാണ് അവിചാരിതമായി മരണം പടികടന്നെത്തുന്നത്. ഇത് ബന്ധുക്കൾക്കും ഉറ്റ സുഹൃത്തുക്കൾ തീരാനൊമ്പരമായി മാറി.

Tags: deathUnni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.