Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട-അടൂര്‍ റോഡില്‍ കോഴിമാലിന്യം: ദുര്‍ഗന്ധത്തിനു പുറമെ അപകടങ്ങളും പതിവാകുന്നു

ശാസ്താംകോട്ട-അടൂര്‍ സംസ്ഥാനപാതയിലടക്കം പ്രധാനറോഡുകളില്‍ കോഴിമാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെ ദുര്‍ഗന്ധത്തിനുപരി റോഡ് അപകടങ്ങളും പതിവാകുകയാണ്. മാലിന്യം തിന്നാന്‍ കൂട്ടത്തോടെ വരുന്ന തെരുവുനായ്‌ക്കളാണ് ഇരുചക്രവാഹനക്കാരെ അപകടത്തില്‍ പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 03:00 am IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട-അടൂര്‍ സംസ്ഥാനപാതയിലടക്കം പ്രധാനറോഡുകളില്‍ കോഴിമാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെ ദുര്‍ഗന്ധത്തിനുപരി റോഡ് അപകടങ്ങളും പതിവാകുകയാണ്. മാലിന്യം തിന്നാന്‍ കൂട്ടത്തോടെ വരുന്ന തെരുവുനായ്‌ക്കളാണ് ഇരുചക്രവാഹനക്കാരെ അപകടത്തില്‍ പെടുത്തുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന നായ്‌ക്കളുടെ കടിയേറ്റവര്‍ നിരവധിയാണ്. കുന്നത്തൂര്‍, ശാസ്താംകോട്ട അടക്കം നിരവധി പഞ്ചായത്തുകളില്‍ കോഴിമാലിന്യം തേടി തെരുവുനായ്‌ക്കള്‍ അലഞ്ഞുതിരിയുന്നത് പതിവുകാഴ്ചയാണ്.

പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളില്‍ പോലും നായ്‌ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇവ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുന്ന കടകള്‍ക്ക് മുന്നിലും റോഡിലുമായി വാസം ഉറപ്പിച്ചിരിക്കുന്നത് ജനങ്ങളെ കൂടുതല്‍ ഭീതിപ്പെടുത്തുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ കടിച്ചെടുത്തു ഓടുന്ന നായ്‌ക്കളുടെ പിന്നാലെ നായ്‌ക്കൂട്ടം ഓടുന്നതാണ് പലപ്പോഴും ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തിലാകാന്‍ കാരണമാകുന്നത്. ഓഫീസ് വിട്ട് പോകുന്ന വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് മടങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പലപ്പോഴും ഇങ്ങനെ പരക്കം പായുന്ന നായ്‌ക്കളുടെ ആക്രമണത്തിനും ഇരയാകാറുണ്ട്. ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാരുടെ ഇടയിലേക്ക് തെരുവുനായ്‌ക്കള്‍ കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും ഭീതിപരത്തുന്നു.

കഴിഞ്ഞ രïാഴ്ചയ്‌ക്കുള്ളില്‍ ഇരുപതോളം പേര്‍ക്കാണ് തെരുവുനായ്‌ക്കളുടെ കടിയേറ്റത്. അത്ര തന്നെ വാഹനാപകടങ്ങളും ഉണ്ടായി. എന്നാല്‍ പഞ്ചായത്തധികൃതരോ താലൂക്ക് ഭരണകൂടമോ ഈ കാര്യത്തില്‍ കാട്ടുന്ന അനാസ്ഥ ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രധാനറോഡില്‍ പലയിടങ്ങളിലായി കോഴിമാലിന്യം തള്ളിയവരെ പിടികൂടാന്‍ പോലീസിന് കഴിയാതിരുന്നത് കടുത്ത വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

ബാങ്കിന് മുന്നിലും മാര്‍ക്കറ്റുകളിലും നില്‍ക്കുന്നവരെ സാമൂഹിക അകലത്തിന്റെ പേരില്‍ അസഭ്യം പറഞ്ഞ് വിരട്ടിയോടിക്കുന്ന ശാസ്താംകോട്ട പോലീസാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അനാസ്ഥ കാട്ടുന്നത്. ഉന്നത അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായെങ്കിലും യാതൊരുവിധ ഫലമുïായിട്ടില്ല.

ഇതിനിടെ തെരുവുനായ വന്ധ്യംകരണം പേരില്‍മാത്രം ഒതുങ്ങിയതാണ് നായ്‌ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയില്‍ നായ കടിയേറ്റവര്‍ക്ക് നല്‍കുന്ന ആന്റി റാബീസ്  മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും പേവിഷ പ്രതിരോധ ചികിത്സയ്‌ക്ക് വന്‍തുകയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്നും ആരോപണമുണ്ട്.

Tags: Wastesasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

പുതിയ വാര്‍ത്തകള്‍

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.