Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്; തുറക്കുന്ന ധാരണയെ ചൊല്ലി സിപിഎമ്മില്‍ കലാപം

സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 09:02 am IST
in Kozhikode

കോഴിക്കോട്: സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലി സിപിഎമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ഇപ്പോള്‍ സിപിഎം-മുസ്ലീം ലീഗ് പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് കലാപത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിയോജിപ്പുകള്‍ പരസ്യമാക്കി രംഗത്തു വന്നതോടെ അവ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ തട്ടകത്തില്‍.

പേരാമ്പ്രയിലെ മുതിര്‍ന്ന സിഐടിയു നേതാവിനെതിരെയാണ് പ്രധാന ആരോപണമുയര്‍ന്നിരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ നിലവില്‍ നിയന്ത്രണമുള്ള എസ്ടിയു സംഘടനക്കെതിരെ വെല്ലുവിളി ഉയര്‍ത്തി മുതലെടുക്കാനാണ് സിഐടിയു ആദ്യം ശ്രമിച്ചതെങ്കിലും ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. എസ്ടിയു ക്കാരും യുഡിഎഫ് അനുഭാവികളും മാത്രമാണ് മുമ്പ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്തിരുന്നത്. അവിടേക്ക് സിഐടിയുക്കാരെ പ്രവേശിപ്പിക്കണമെന്ന ആവശ്യമാണ് കൂട്ടയടിക്കും സംഘര്‍ഷത്തിനും കാരണമായത്.  

മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയതായി മൂന്ന് സിഐടിയുക്കാരെ മാത്രമാണ് മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കാന്‍ ധാരണയായത്. ഇത് സിഐടിയുവിനെ ഒറ്റുകൊടുക്കലാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ചില നേതാക്കളാണ് ഈ ഒറ്റുകൊടുക്കലിന് പിന്നിലെന്ന് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപമുയര്‍ത്തിയതോടെയാണ് പാര്‍ട്ടിയിലെ സംഘര്‍ഷം മറനീക്കി പുറത്തുവന്നത്. മുന്‍ എംഎല്‍എ എം. കുഞ്ഞമ്മദ്, സിഐടിയു നേതാവ് ടി.കെ. ലോഹിതാക്ഷന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാന ആരോപണമെന്നാണ് പറയപ്പെടുന്നത്.  

മത്സ്യ മാര്‍ക്കറ്റിലെ സംഘര്‍ഷത്തില്‍ എട്ടോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ കഴിഞ്ഞെന്നും അര്‍ധരാത്രി പോലും പോലീസ് വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തില്‍ ചിലര്‍ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. ഹോട്ടല്‍ മുതലാളിയായ സംഘടനാ നേതാവിനെ കുലംകുത്തിയെന്നാണ് ഒരു വിഭാഗം വിശേഷിപ്പിച്ചത്. കൂടെ നില്‍ക്കുന്നവനെ ചവിട്ടിതാഴ്‌ത്തി പണക്കാരനെ സുഖിപ്പിച്ച് കീശ വീര്‍പ്പിക്കുന്നവനെന്നും പറയുന്നു.  

എന്നാല്‍ പോസ്റ്റ് ഇട്ടവരുമായി സംഘടനക്ക് ബന്ധമില്ലെന്ന് പറഞ്ഞ് തടിതപ്പാനാണ് പാര്‍ട്ടി മുഖപത്രവും ഔദ്യേഗിക വിഭാഗവും ശ്രമം ആരംഭിച്ചിരിക്കുന്നത്.  

Tags: cpmfishperambra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.