Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടോര്‍ച്ച് ബെയറര്‍ ട്രോഫി കിംസ്ഹെല്‍ത്തിന്

ഓരോ തരത്തിലുള്ള ടിബി രോഗത്തിനും ഫലപ്രദമായ മികച്ച ചികിത്സ കിംസ്ഹെല്‍ത്തിലുണ്ട്. ടിബി കൈകാര്യം ചെയ്യുന്നതിന് കര്‍ക്കശമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.

Janmabhumi Online by Janmabhumi Online
Sep 26, 2020, 04:49 pm IST
in Health
പുരസ്‌കാരത്തിന്‍റെ ഭാഗമായി കിംസ്ഹെല്‍ത്തിന് ലഭിച്ച പ്രശസ്തിപത്രവുമായി കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളയും നഴ്‌സ് ഐഷയും. ഡോ. രാജലക്ഷ്മി, ഡോ.ദേവ് കിരണ്‍, ഡോ.അര്‍ജുന്‍, ഡോ.അമീര്‍, ഡോ. നിയാസ് എന്നിവര്‍ സമീപം

പുരസ്‌കാരത്തിന്‍റെ ഭാഗമായി കിംസ്ഹെല്‍ത്തിന് ലഭിച്ച പ്രശസ്തിപത്രവുമായി കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളയും നഴ്‌സ് ഐഷയും. ഡോ. രാജലക്ഷ്മി, ഡോ.ദേവ് കിരണ്‍, ഡോ.അര്‍ജുന്‍, ഡോ.അമീര്‍, ഡോ. നിയാസ് എന്നിവര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  കേന്ദ്ര സര്‍ക്കാരിന്റെ ടോര്‍ച്ച് ബെയറര്‍ ട്രോഫി പുരസ്കാരത്തിന് കിംസ്ഹെല്‍ത്തിനെ തെരഞ്ഞെടുത്തു. സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരിന്റെ സംയുക്ത ക്ഷയരോഗ നിവാരണ ദൗത്യവും (ജെഇഇടി) ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് കിംസ്ഹെല്‍ത്തിന് ലഭിച്ചത്.

ക്ഷയരോഗം കാരണമുള്ള മരണനിരക്കും രോഗാതുരതയും ത്വരിതഗതിയില്‍ കുറച്ച് 2025 ആകുമ്പോഴേയ്‌ക്കും രാജ്യത്ത്  ഈ രോഗം ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന  ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയെ (എന്‍ടിഇപി) പിന്തുണയ്‌ക്കുന്നതിനാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ ടിബി ഓഫീസര്‍ ഡോ. ദേവ് കിരണില്‍ നിന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. രാജലക്ഷ്മി, ഡോ.അര്‍ജുന്‍, ഡോ.അമീര്‍, ഡോ നിയാസ്, നേഴ്സ് ഐഷ എന്നിവരും ഈ അവസരത്തില്‍ സന്നിഹിതരായിരുന്നു.

ക്ഷയരോഗത്താല്‍ ലോകത്ത് ഓരോ മിനിറ്റിലും മൂന്നു പേരാണ് മരിക്കുന്നത്. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഒരു കോടി പേരില്‍ ക്ഷയരോഗം കണ്ടെത്തുകയും ഇവരില്‍ 15 ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 27 ലക്ഷം പേരിലാണ് രോഗം കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.  

ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും  ടിബി പരിരക്ഷയ്‌ക്കുള്ള മാനദണ്ഡങ്ങള്‍ ബാധകമാക്കുന്നതിനുള്ള അംഗീകാരമാണ് കിംസ്ഹെല്‍ത്തിന് ലഭിച്ചതെന്ന് ഡോ. സഹദുള്ള പറഞ്ഞു. കിംസ്ഹെല്‍ത്ത് നടപ്പിലാക്കുന്ന സംവിധാനത്തിലൂടെ ക്ഷയരോഗികളെ നൂറുശതമാനം കണ്ടെത്തി സര്‍ക്കാരിനെ അറിയിക്കുന്നു.  ഇവരെ കുറിച്ചള്ള തുടരന്വേഷണം, യുഡിഎസ്ടി, സമ്പര്‍ക്ക അന്വേഷണം, ഡിബിടി, വായുജന്യ അണുബാധ നിയന്ത്രണം, മറ്റുരോഗ പരിശോധനകള്‍, ചികിത്സാ പിന്തുണ, ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ എന്നിവ കിംസ്ഹെല്‍ത്ത് ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷയരോഗം നിര്‍ണയിക്കപ്പെടുന്ന രോഗികളെ കേന്ദ്രസര്‍ക്കാരിന്റെ നിക്ഷയ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നുണ്ടെന്ന് കിംസ്ഹെല്‍ത്ത് സീനിയര്‍ കണ്‍സള്‍ട്ടന്‍റും റെസ്പിറേറ്ററി മെഡിസിന്‍ വകുപ്പ് മേധാവിയുമായ ഡോ പി അര്‍ജുന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ആദ്യമായി സിസ്റ്റം ഫോര്‍ ടിബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍ സെന്‍റര്‍ ( സ്റ്റെപ്സ് ) നടപ്പിലാക്കി.  എന്‍ടിഇപി പ്രോഗ്രാമില്‍ നിന്നുള്ള സൗജന്യ മരുന്ന് എല്ലാ രോഗികള്‍ക്കും ലഭ്യമാക്കുന്നുണ്ട്.  എല്ലാ രോഗികളിലും തുടരന്വേഷണങ്ങള്‍ നടത്തി  ഇന്ത്യയിലെ ടിബി സംരക്ഷണ മാനദണ്ഡങ്ങള്‍  ഉറപ്പുവരുത്തുന്നുണ്ട്. ക്ഷയരോഗികളെ രജിസ്റ്റര്‍ ചെയ്യുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും തുടരന്വേഷണം നടത്തുന്നതും മാതൃകാപരമായാണ്. അണുബാധ നിയന്ത്രണം, പകര്‍ച്ചവ്യാധി രോഗങ്ങള്‍ എന്നീ ടിബി നിയന്ത്രണ പരിപാടികളിലും റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നതായി ഡോ. അര്‍ജുന്‍ ചൂണ്ടിക്കാട്ടി.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളാണ് ക്ഷയരോഗചികിത്സ നടത്തിയിരുന്നത്. 2001ല്‍ സ്വകാര്യമേഖലയിലെ ആശുപത്രികളിലും  ഈ ചികിത്സാ തുടങ്ങി. ക്ഷയരോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകള്‍ മാത്രമേ ലഭ്യമാക്കാവൂ എന്ന വ്യവസ്ഥയുള്ളതിനാല്‍ സ്വകാര്യമേഖലയ്‌ക്ക് ആദ്യഘട്ടത്തില്‍ ഈ രംഗത്തേക്ക് വരാന്‍ വിമുഖതയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകള്‍, ലാബ് പിന്തുണ, നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എന്നിവയാണ് രോഗത്തിനുള്ള മികച്ച ചികിത്സാ രീതികളെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മനസ്സിലായതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

2013 ലാണ് കിംസ്ഹെല്‍ത്ത് ഈ പ്രോഗ്രാമിന്റെ ഭാഗമായത്. ഭൂരിഭാഗം ടിബി രോഗങ്ങളും ആറുമാസത്തെ ചികിത്സയിലൂടെ  ഭേദമാകും. ചില കേസുകളില്‍ 9-12 മാസം വരെ വേണ്ടിവരും. മികച്ച ചികിത്സയാണ് ക്ഷയരോഗത്തിന് വേണ്ടത്. മറ്റു ബാക്ടീരിയ സംബന്ധമായ രോഗങ്ങളെക്കാള്‍ അധികസമയം ടിബി ചികിത്സയ്‌ക്ക് വേണ്ടിവരും. രണ്ട് തരത്തിലാണ് ക്ഷയരോഗം കാണപ്പെടുന്നത്.  ശ്വാസകോശത്തെ അല്ലെങ്കില്‍ എല്ല്, തലച്ചോറ് തുടങ്ങിയവയെ ബാധിക്കുന്ന തരത്തിലാണ് രോഗം കാണപ്പെടുന്നതെന്നും ഡോ. അര്‍ജുന്‍  വ്യക്തമാക്കി.

ഓരോ തരത്തിലുള്ള ടിബി രോഗത്തിനും ഫലപ്രദമായ മികച്ച ചികിത്സ കിംസ്ഹെല്‍ത്തിലുണ്ട്. ടിബി കൈകാര്യം ചെയ്യുന്നതിന് കര്‍ക്കശമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. കൊവിഡ് വ്യാപകമാകുന്നതിന് മുന്‍പുതന്നെ ടിബി രോഗികള്‍ക്ക് പൊതുയിടങ്ങളില്‍ ഉപയോഗിക്കാനായി മാസ്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

മാസ്ക്, ലോഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ടിബി സൗജന്യ കിറ്റുകള്‍ വിതരണം ചെയ്ത് സംസ്ഥാന ആരോഗ്യ  വകുപ്പും ചികിത്സാ പിന്തുണ നല്‍കുന്നുണ്ട്.

Tags: TuberculosisKims healthഅവാർഡ്TB
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മരുന്നുകള്‍ക്കുപരിയായ ക്ഷയരോഗ പ്രതിരോധം

Thiruvananthapuram

അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിക്കാനായത് രണ്ട് ജീവനുകള്‍

India

വെൽഡൺ ഇന്ത്യ : ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

Kerala

ടിബിക്കെതിരായ കേരളത്തിന്റെ പോരാട്ടവും മുന്നേറ്റവും; ആഗോള ടിബി നിവാരണ മാര്‍ഗങ്ങള്‍ കേരളത്തിലേക്ക്, സെമിനാറും ഡോക്യുമെന്റ് പ്രകാശനവും

Gulf

ഇനി കടമ്പ കടക്കാൻ മികച്ച ആരോഗ്യം അനിവാര്യം ; പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ റ്റിബി പരിശോധന നിർബന്ധമാക്കി 

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies