Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹത്തുക്കളുടെ രോഗാവസ്ഥകള്‍

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 22, 2020, 10:20 pm IST
in Samskriti

നമുക്കു പകര്‍ച്ചവ്യാധിയിലേക്കു തിരിച്ചുവരാം. അന്തര്‍ദേശീയയാത്രാസൗകര്യങ്ങളുടെ വര്‍ധനവും ആഗോളീകരണവും ലോകമാകെ ഒരു വിപണിയായി മാറിയതും എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ എല്ലാ സാഹചര്യങ്ങളോടും ഇടപഴകാന്‍ കാരണമായിരിക്കുന്നു. ഈ ഇടപഴകല്‍ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും കുടുംബപരവുമാണ്. അതിനാല്‍ മറ്റു ദേശങ്ങളിലെ പല തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളോടു നാമെല്ലാം മനസ്സുതുറന്നിരിക്കുന്നു.  

ചൈനയില്‍നിന്നു വൈറസ് ലോകത്തെല്ലാം എത്തിയതും സൈബര്‍ ആക്രമണങ്ങളും അതിന്റെ ഉദാഹരണങ്ങള്‍ മാത്രം. അതുകൊണ്ട്, നാം മറ്റുള്ളവരുടെയും മറ്റു ദേശങ്ങളുടെയും കൂടെ എത്രമാത്രം കൂടിക്കലരണമെന്നു തീരുമാനിക്കേണ്ട സമയം വന്നിരിക്കുന്നു.  

മഹത്തുക്കള്‍ അതായത് ആത്മജ്ഞാനം സിദ്ധിച്ച്, തങ്ങള്‍ ഈ ശരീരമല്ല, ശുദ്ധബോധവും ജ്ഞാനവും അനന്തവും ആനന്ദവും നിത്യവും സര്‍വ്വവ്യാപിയും ആയ ആത്മാവാണ്, ഈശ്വരാംശമാണ്, എന്നിങ്ങനെ സാക്ഷാത്കരിച്ച മനുഷ്യര്‍ അവരുടെ രോഗാവസ്ഥകളെ നേരിട്ട സംഭവങ്ങള്‍ നമുക്കു സവിശേഷമായ പാഠങ്ങളരുളുന്നുണ്ട്. ആധുനികകാലത്തെ അഭൂതപൂര്‍വ്വമായ ഈ ദുരിതകാലത്ത് ശ്രീരാമകൃഷ്ണന്റെയും ശാരദാദേവിയുടെയും വിവേകാനന്ദസ്വാമികളുടെയും ജീവിതത്തില്‍ അവര്‍ തങ്ങളുടെ രോഗാവസ്ഥകളെ എങ്ങനെ നേരിട്ടുവെന്ന അറിവ് നമുക്കെല്ലാം പ്രയോജനം ചെയ്യുന്നതാണ്.  

ശ്രീരാമകൃഷ്ണന്‍അവസാനകാലത്ത് ക്യാന്‍സര്‍ രോഗംകൊണ്ടു വിഷമിച്ചിരുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് അധികം സംസാരിക്കരുതെന്ന് ഭക്തര്‍ വിലക്കിയപ്പോള്‍ ശീരാമകൃഷ്ണന്റെ പ്രതികരണം അത്ഭുതാവഹമായിരുന്നു: ‘ഞാനതൊന്നും കാര്യമാക്കുന്നില്ല. ഒരു മനുഷ്യനെ സഹായിക്കാന്‍ ഞാന്‍ ഇതുപോലത്തെ ഇരുപതിനായിരം ശരീരം ത്യജിക്കും.’ ശ്രീരാമകൃഷ്ണന്‍ രോഗിയായിരുന്നപ്പോള്‍ അദ്ദേഹം ഒരിക്കലും സത്യത്തില്‍ വേദന അനുഭവിച്ചിരുന്നില്ല. രോഗം വരാതെ ശരീരം സംരക്ഷിക്കുന്നതില്‍ ഈ ജ്ഞാനികള്‍ക്കു താല്പര്യമില്ലെന്നു മാത്രമല്ല, മറ്റുള്ളവരുടെ രോഗം തന്നിലേക്കെടുത്ത് ദുരിതത്തിലാവുകയും ചെയ്യുന്നു. ശ്രീരാമകൃഷ്ണന്റെ സേവകനായിരുന്ന മാഥുര്‍ നാഥ് ബിശ്വാസിന്റെ രണ്ടാം ഭാര്യയായ ജഗദംബാദാസിയുടെ രോഗകാലത്ത് ശ്രീരാമകൃഷ്ണന്‍ ചെയ്തത് ഇതു ശരിവെക്കുന്നു. ജഗദംബാദാസിക്ക് കഠിനമായ വയറിളക്കം പിടിപെട്ടു. രോഗം ഗുരുതരമാവുകയും കല്‍ക്കത്തയിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍പോലും പ്രതീക്ഷ കൈവിടുകയും ചെയ്തു. മാഥുറിനു നഷ്ടപ്പെടാനിരുന്നത് തന്റെ  പ്രിയപത്‌നിയെ മാത്രമായിരുന്നില്ല, തന്റെ ഭാര്യാമാതാവിന്റെ സ്വത്തിലുള്ള അവകാശംകൂടിയായിരുന്നു. അതിയായ പരിഭ്രമത്തോടെ മാഥുര്‍ ദക്ഷിണേശ്വരത്തു ചെന്നു. ആദ്യം കാളീമാതാവിനെ പ്രണമിച്ചിട്ട് ശ്രീരാമകൃഷ്ണനെത്തേടി പഞ്ചവടിയിലെത്തി. പരവശനായ മാഥുറിനെ കണ്ട് ശ്രീരാമകൃഷ്ണന്‍ അയാളെ അരികിലിരുത്തി തന്റെ ആധിയുടെ കാരണം ചോദിച്ചു. മാഥുര്‍ ശ്രീരാമകൃഷ്ണന്റെ കാലില്‍ വീണ്, നിറഞ്ഞ കണ്ണുകളോടെ എല്ലാം വിവരിച്ചു: ‘ദുരന്തം വരാന്‍ പോകുന്നു. പക്ഷേ എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം അങ്ങയെ സേവിക്കാന്‍ കഴിയാതാകുമല്ലോ എന്ന വസ്തുതയാണ്.’

കരുണ തോന്നിയ ശ്രീരാമകൃഷ്ണന്‍ ഭാവാവസ്ഥയില്‍ പ്രവേശിച്ച് പറഞ്ഞു: ‘പേടിക്കേണ്ട. നിങ്ങളുടെ ഭാര്യക്ക് ഭേദമാകും.’ ജാന്‍ബസാറിലെ വീട്ടിലെത്തിയ മാഥുര്‍, രോഗിയുടെ അവസ്ഥയില്‍ പെട്ടെന്ന് മാറ്റമുണ്ടായതായി കണ്ടു. ഇതേപ്പറ്റി പിന്നീടൊരിക്കല്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു: ‘ജഗദംബാദാസി ആ ദിവസം മുതല്‍ സുഖം പ്രാപിച്ചുവന്നു. പക്ഷേ അവളുടെ രോഗപീഡ ഈ ശരീരത്തിനു (തന്റെ ശരീരം ചൂണ്ടി) വഹിക്കേണ്ടിവന്നു. ജഗദംബാദാസിയെ സുഖപ്പെടുത്തിയതിനാല്‍ എനിക്കു വയറിളക്കവും മറ്റു രോഗങ്ങളുംകൊണ്ട് ആറു മാസം കഷ്ടപ്പെടേണ്ടിവന്നു.’

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.