Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ ‘പോണ്‍’ സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ അഭ്യര്‍ത്ഥനമാനിച്ച് നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചിരുന്നു. ഇതിനു പകരമായ സൗദിയില്‍ 'ക്വീന്‍ ഐ', 'സെക്സ് എഡ്യൂക്കേഷന്‍', 'ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്' തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്ളിക്സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്സ് വ്യക്തമാക്കിയെന്നും മുസ്ലീം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Janmabhumi Online by Janmabhumi Online
Sep 20, 2020, 08:32 pm IST
in Gulf
FacebookTwitterWhatsAppTelegramLinkedinEmail

ജിദ്ദ: സൗദി കിരീടാവകാശിയെ വിമര്‍ശിക്കുന്ന വീഡിയോ നീക്കം ചെയ്തതിന് പകരമായി അശ്ശീല ഉള്ളടക്കങ്ങള്‍ ഉള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മുസ്ലീംമിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ‘പാട്രിയറ്റ് ആക്റ്റിന്റെ’ എപ്പിസോഡ് നീക്കം ചെയ്തതിന് പ്രത്യുപകാരമായാണ് അശ്ലീല ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് www.maeeshat.in റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം നെറ്റ്ഫ്ളിക്സും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ അഭ്യര്‍ത്ഥനമാനിച്ച് നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചിരുന്നു.  ഇതിനു പകരമായ സൗദിയില്‍ ‘ക്വീന്‍ ഐ’, ‘സെക്സ് എഡ്യൂക്കേഷന്‍’, ‘ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്’ തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്ളിക്സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്സ് വ്യക്തമാക്കിയെന്നും മുസ്ലീം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

അശ്ലീല സൈറ്റുകള്‍ക്ക് കര്‍ശന വിലക്കുള്ള രാജ്യമാണ് സൗദി. ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുക.  എല്ലാ വിധത്തിലുള്ള പോണ്‍ സൈറ്റുകളും സൗദിയില്‍ നിരോധിച്ചതാണ്. ചില സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് മറ്റൊരു രാജ്യത്തെന്ന രീതിയില്‍ സൗദിയില്‍ പലരും അശ്ലീല സൈറ്റുകള്‍ തുറക്കുന്നത്. ഇതു കണ്ടെത്താന്‍ എളുപ്പത്തില്‍ കഴിയും. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും വന്‍ തുക പിഴയും ലഭിക്കിക്കുക. ഇങ്ങനെയുള്ള നിയമം നിലനില്‍ക്കുമ്പോഴാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതിനെതിനെ കാന്‍സല്‍നെറ്റ്ഫ്‌ളിക്ക് ക്യാമ്പയില്‍ ട്വിറ്ററില്‍ നടക്കുന്നുണ്ട്.  

Tags: Saudi Arabiaഗള്‍ഫ്Saudi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് അനുകൂല പത്രപ്രവർത്തകൻ തുർക്കി അൽ-ജാസറിനെ സൗദി വധശിക്ഷയ്‌ക്ക് വിധേയനാക്കി

World

സൗദിയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് സുപ്രധാന നിർദേശവുമായി രാജ്യത്തെ വിമാനത്താവളങ്ങൾ

Gulf

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു, ഒരാഴ്ചയ്‌ക്കുള്ളിൽ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത് 12,129 പ്രവാസികളെ

Gulf

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

Kerala

സൗദി അറേബിയയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

പുതിയ വാര്‍ത്തകള്‍

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

ഭൂമിക്ക് ഇനി പത്തക്ക നമ്പര്‍, റവന്യൂ സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ കാര്‍ഡ് നവംബറില്‍

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍

‘ അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല, ഞാന്‍ കുറച്ച് പ്രശ്‌നമാണ് ബ്രോ ‘ ; ട്രോളിയവർക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ചിറക്കല്‍കാവ് ക്ഷേത്രത്തിലെ ഗോളക കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് സാമ്പാര്‍ മണി 8 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം നടത്തിയതിന് ഗുണ്ടാ ലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies