Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീകരവാദം: കേരളത്തിലും ബംഗാളിലും പിന്തുണ ധാരാളം

താലിബാന്‍ ശക്തമായിരുന്ന അന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ അഭിമാനത്തോടെ പറഞ്ഞു, താലിബാന്‍ പ്രവര്‍ത്തനം ഇന്ത്യന്‍ മണ്ണില്‍ ഇല്ലേയില്ല എന്ന്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് താലിബാനേക്കാള്‍ ഭീകരരായ ഐഎസ് ഉള്‍പ്പെടെ ഇന്ത്യയിലെത്തി. അവര്‍ രാജ്യത്ത് പലയിടത്തും കേന്ദ്രങ്ങളുണ്ടാക്കി, പ്രവര്‍ത്തകരെ ഉണ്ടാക്കി. അതില്‍ കേരളമാണ് പ്രധാന കേന്ദ്രം.

Janmabhumi Editorial Desk by Janmabhumi Editorial Desk
Sep 20, 2020, 12:51 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പതിറ്റാണ്ടുകള്‍ മുമ്പ് പാക് ചാര സംഘടനയായ ഐഎസ്ഐയ്‌ക്ക് കേരളത്തോട് ചേര്‍ന്ന് ഒരു മൊഡ്യൂള്‍ (പ്രവര്‍ത്തന ഉപകേന്ദ്രം) ലക്ഷദ്വീപുകളില്‍ ഒന്നിലുണ്ടായിരുന്നു. കേന്ദ്ര സുരക്ഷാ സംവിധാനം അത് തകര്‍ത്തു.

താലിബാന്‍ ശക്തമായിരുന്ന അന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ അഭിമാനത്തോടെ പറഞ്ഞു, താലിബാന്‍ പ്രവര്‍ത്തനം ഇന്ത്യന്‍ മണ്ണില്‍ ഇല്ലേയില്ല എന്ന്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് താലിബാനേക്കാള്‍ ഭീകരരായ ഐഎസ് ഉള്‍പ്പെടെ ഇന്ത്യയിലെത്തി. അവര്‍ രാജ്യത്ത് പലയിടത്തും കേന്ദ്രങ്ങളുണ്ടാക്കി, പ്രവര്‍ത്തകരെ ഉണ്ടാക്കി. അതില്‍ കേരളമാണ് പ്രധാന കേന്ദ്രം.

ഇന്നിപ്പോള്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകരെ കേരളത്തിലും ബംഗാളിലും നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ സംശയം സ്വഭാവികം, എന്തുകൊണ്ട് ഈ സംസ്ഥാനങ്ങള്‍. അതിനു രഹസ്യാന്വേഷണ ഏജന്‍സിക്കും അന്വേഷണ ഏജന്‍സികള്‍ക്കും കൃത്യമായ ഉത്തരമുണ്ട്.  

കേന്ദ്രത്തിലെ ഭരണമാറ്റവും ഭീകരപ്രവര്‍ത്തനത്തോടുള്ള അതിശക്തമായ നിലപാടും മൂലം അത്തരം ശക്തികള്‍ക്ക് പൊറുതിമുട്ടി. ഇന്ത്യയുടെ സുശക്തമായ നിലപാടില്‍ മറ്റു രാജ്യങ്ങളും കര്‍ക്കശമായി. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ത്തന്നെ പ്രവര്‍ത്തനത്തിന് സാധ്യതയും ഇടവും കുറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ക്കശ നിയമങ്ങള്‍ മൂലം പ്രവര്‍ത്തനത്തിനു മാത്രമല്ല സഹായത്തിനും ആളെ കിട്ടാതായി. യുപി പോലുള്ളിടത്ത് വെടിവച്ചുകൊല്ലാനുള്ള ആജ്ഞയും നിയമവുമാണ് സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളത്.

ഈ സാഹചര്യത്തില്‍ എന്‍ഡിഎ  ഇതര കക്ഷികള്‍ക്ക് അധികാരമുള്ളിടങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഭീകര സംഘടനകള്‍. ബിജെപിയല്ല ഭരിക്കുന്നതെങ്കിലും ഒഡീഷ പോലുള്ളിടത്ത് സാധ്യതയില്ല. പഞ്ചാബില്‍ ജനങ്ങള്‍ തന്നെ ഭീകരവാദത്തിനെതിരാണ്. തമിഴ്നാട്, കര്‍ണാടകം, കേരളം, ബംഗാള്‍ എന്നിവിടങ്ങളിലാണ് അവര്‍ താവളമുറപ്പിച്ചത്. കര്‍ണാടകവും ബിജെപിയോടൊപ്പമായതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.

ബംഗാളിലും കേരളത്തിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയായി, കേന്ദ്ര വിരുദ്ധ സമരമുണ്ട്, ബുദ്ധീജീവികളുടെ പിന്തുണയുണ്ട്, സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സംരക്ഷണമുണ്ട്. കേന്ദ്ര വിരുദ്ധ സമരങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ പച്ച പിടിക്കും. ദല്‍ഹിയാണ് മറ്റൊരിടം. എന്നാല്‍, ദല്‍ഹിയിലെ ആഭ്യന്തര കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലിലായതിനാല്‍ അവിടെ അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് കേരളവും ബംഗാളും പ്രിയപ്പെട്ടതാകുന്നത്.

Tags: ബംഗാള്‍keralaterrorism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

India

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

India

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ രാമായണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies