Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി; ഇരിട്ടിയില്‍ വ്യാപാരികളുടെ ഉപവാസം

കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി: ഇരിട്ടിയില്‍ വ്യാപാരികളുടെ ഉപവാസം ഇന്ന്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 13, 2020, 10:28 pm IST
in Kannur

ഇരിട്ടി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ഇരിട്ടി നഗരത്തിലെ കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിലും, വ്യാപാരികളും ടൗണിനെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥക്കുമെതിരെ ഇന്ന് വ്യാപാരി സംഘടനകളുടെ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ഉപവാസ സമരം നടത്തും. ഇരിട്ടി പഴയസ്റ്റാന്‍ഡ് നഗരസഭാ കോംപ്ലക്‌സില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് ഉപവാസം.  

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇരിട്ടി നഗരവും നിശ്ചലാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുകയും മറ്റ് നഗരങ്ങളെല്ലാം നിയന്ത്രണ വിധേയമായി സാധാരണ നിലയിലേക്ക് മാറിയെങ്കിലും ഇരിട്ടി നഗരം ഇത് തുടര്‍ച്ചയായി അടച്ചിടുന്നത് നാലാം തവണയാണ്. വിശാലമായി പരന്നുകിടക്കുന്ന നഗരം ഉള്‍പ്പെടുന്ന ഒന്‍പതാം വാര്‍ഡില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒരു കോവിഡ് രോഗി ഉണ്ടാകുന്നതോടെ നഗരം മുഴുവന്‍ അടച്ചിടുന്ന അവസ്ഥയാണ് ഇന്ന്. നഗരവുമായി ഇവര്‍ക്ക് സമ്പര്‍ക്കമില്ലെങ്കില്‍ കൂടി ഇതുതന്നെയാണ് അവസ്ഥ. 

ജാഗ്രതാ മുന്നറിയിപ്പ് നല്‍കി കര്‍ശന നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുന്നതി പകരം എല്ലാം അടച്ചു പൂട്ടിക്കുന്ന ജില്ലാ ഭരകൂടത്തിന്റെ നടപടി അന്നന്നത്തെ ആഹാരത്തിന് വക കണ്ടെത്തുന്നവര്‍ ഉള്‍പ്പെടുന്ന നിരവധി കച്ചവടക്കാര്‍ ഉള്ള ഇരിട്ടിയിലെ വ്യാപാരി സമൂഹത്തോട് ചെയ്യുന്ന കടുംകൈ ആണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോവിഡ് രോഗി ഉണ്ടാകുമ്പോള്‍ രോഗിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശം മാത്രം കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം നഗരം മുഴുവന്‍ അടച്ചിടുന്ന നടപടി ഉടന്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ കടക്കെണിയിലായ വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. ഇത് കോവിഡിനെക്കാള്‍ ഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കുക എന്നും ഇവര്‍ പറഞ്ഞു.  

ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നിയമ പരിരക്ഷ നല്‍കി തകര്‍ന്നടിഞ്ഞ വ്യവസായ മേഖല രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഇരിട്ടിയിലെ വ്യാപാരികളുടെ സംയുക്ത സമിതി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായമന്ത്രി ഇ.പി. ജയരാജന്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കഴിഞ്ഞ ആഴ്ച നിവേദനവും നല്‍കിയിരുന്നു.  

Tags: strikeIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം; വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിൽ, പിന്തുണച്ച് പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.