Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉറ്റവരുടെ ഓര്‍മകളുമായി അവര്‍ വീണ്ടുമെത്തി ‘ജീവിതം നുള്ളിയെടുക്കാന്‍’

വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കുവച്ച് ഒപ്പമുണ്ടായിരുന്നവര്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടതിന്റെ ഓര്‍മകള്‍ ഇവരെ സാരമായി തന്നെ അലട്ടുന്നുണ്ട്. മഴയുടെ നനവ് മുഖത്ത് പടരുമ്പോളും പ്രിയപ്പെട്ടവരുടെ ഓര്‍കള്‍ പൊള്ളിക്കുന്ന കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നത് അവര്‍ക്ക് തടയാനാകുന്നില്ല.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Sep 7, 2020, 11:05 am IST
in Idukki
തേയിലത്തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളായ ഇന്ദിര, ആദിലക്ഷ്മി, വിഷ്ണുപ്രിയ എന്നിവര്‍. പിന്നില്‍ ദുരന്തത്തിന്റെ പ്രഭവസ്ഥലവും കാണാം

തേയിലത്തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളായ ഇന്ദിര, ആദിലക്ഷ്മി, വിഷ്ണുപ്രിയ എന്നിവര്‍. പിന്നില്‍ ദുരന്തത്തിന്റെ പ്രഭവസ്ഥലവും കാണാം

FacebookTwitterWhatsAppTelegramLinkedinEmail

മൂന്നാര്‍: പെട്ടിമുടി ദുരന്തം നടന്ന് ഒരുമാസം പിന്നിടുമ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വേര്‍പിരിഞ്ഞ ദുഖത്തിലും പ്രദേശത്തെ തൊഴിലാളികള്‍ ജോലിക്കായി വീണ്ടും തോട്ടങ്ങളിലെത്തി. ഏറെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം തള്ളി നീക്കാന്‍ കൊളുന്ത് നുള്ളുന്ന ജോലികളാണ് ഇവര്‍ തുടരുന്നത്.

വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കുവച്ച് ഒപ്പമുണ്ടായിരുന്നവര്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടതിന്റെ ഓര്‍മകള്‍ ഇവരെ സാരമായി തന്നെ അലട്ടുന്നുണ്ട്. മഴയുടെ നനവ് മുഖത്ത് പടരുമ്പോളും പ്രിയപ്പെട്ടവരുടെ ഓര്‍കള്‍ പൊള്ളിക്കുന്ന കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നത് അവര്‍ക്ക് തടയാനാകുന്നില്ല. തേയിലക്കൊളുന്ത് നിറഞ്ഞ തോളിലെ സഞ്ചിയെക്കാളേറെ ഭാരമുണ്ട് ഹൃദയത്തിലെ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ക്ക്.

തൊഴിലാളികളായ ആദിലക്ഷ്മിയും ഇന്ദിരയും അന്യസംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശി വിഷ്ണു പ്രിയയുമെല്ലാം കൊളുന്തെടുക്കുന്നത് പ്രിയപ്പെട്ടവരുടെ വിങ്ങുന്ന ഓര്‍മകളുമായായാണ്. പണിക്കിടയില്‍ അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദുഖം അണപൊട്ടിയൊഴുകുമ്പോള്‍ പരസ്പരം ആശ്വസിപ്പിച്ച് പണി തുടരുകയാണ് ഇവര്‍.

ഇന്ദിരയുടെ സഹോദരിയുടെ മകള്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. ആദിലക്ഷ്മിയുടെയും ബന്ധുക്കള്‍ ദുരന്തത്തില്‍ ഇല്ലാതായി. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയതാണെങ്കിലും യാതൊരു വിധ വേര്‍തിരിവുകളും ഇല്ലാതെ ഒപ്പം കൂട്ടിയവര്‍ ഇല്ലാതായതിന്റെ വേദനയിലാണ് വിഷ്ണുപ്രിയയും. പ്രിയപ്പെട്ടവരുടെ വേര്‍പാട് മനസില്‍ വേദന നിറയ്‌ക്കുമ്പോഴും അടത്തിയെടുക്കാനുള്ള തളിരിട്ട കൊളുന്തില തിരയുകാണ് മൂവരും. ഒരുമാസമായി തൊഴിലാളികള്‍ എത്താത്തിനെ തുടര്‍ന്ന് തേയിലച്ചെടികള്‍ നല്ല രീതിയില്‍ തളിരിട്ടുന്നു.

Tags: idukkiപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies