Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായ്‌പ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി; ഇല്ലെന്ന് കേന്ദ്രവും ആര്‍ബിഐയും; ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കടമയും പരിശോധിക്കും

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം വായ്‌പകള്‍ ഇനിയൊരു ഉത്തരവ് വരും വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുത്. വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 10:58 am IST
in India

ന്യൂദല്‍ഹി:  ആഗസ്റ്റ് 31വരെ  തിരിച്ചടവ് കുടിശികയില്ലാത്ത വായ്‌പകളെ എന്‍പിഎ (നോണ്‍ പെര്‍ഫോര്‍മിങ്ങ് അസറ്റ്) ആയി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യില്ലെന്ന് കേന്ദ്രവും ആര്‍ബിഐയും കോടതിയില്‍ വ്യക്തമാക്കി.  

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം വായ്‌പകള്‍ ഇനിയൊരു ഉത്തരവ് വരും വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുത്. വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.  

പലിശയ്‌ക്കു പലിശ ചുമത്തരുതെന്ന വാദമാണ് മുഖ്യമായും കോടതിയുടെ പരിഗണനയിലുള്ളതെങ്കിലും കൊറോണ വലിയ ദുരന്തമായ സാഹചര്യത്തില്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്‌പ്പ തിരിച്ചടവില്‍ എന്തെങ്കിലും ചെയ്യാനുണ്ടോയെന്നും കോടതി പരിേശാധിക്കുന്നുണ്ട്. വായ്‌പയെടുത്തവരെ സംരക്ഷിക്കേണ്ടതുണ്ട്, ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

മൊറട്ടോറിയം ആഗസ്റ്റ് 31ന് അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചടവ് മുടങ്ങിയ വായ്‌പ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുമെന്നാണ് വായ്‌പകള്‍ എടുത്തവരുടെ ആശങ്ക. എന്നാല്‍, ഇതില്‍ ആശങ്ക വേണ്ടെന്നും കൊറോണ കാരണം പ്രതിസന്ധിയിലായ വായ്‌പ്പകളില്‍ ആഗസ്റ്റ് ആറിന് ആര്‍ബിഐ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും അര്‍ഹമായ വായ്‌പ്പകളുടെ പുനഃസംഘടനക്കാര്യം ഇതിലുണ്ടെന്നും ആര്‍ബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. പല തരത്തിലുള്ള വായ്‌പ്പകളുണ്ട്, പല തരം ബാങ്കുകളും. ഒന്നിനു ചേരുന്ന പരിഹാരം മറ്റുള്ളവയ്‌ക്ക് ശരിയാകണമെന്നില്ല. അതിനാല്‍, എല്ലാത്തിനുമായി ഒരു പരിഹാരം നിര്‍ദ്ദേശിക്കാനും

കഴിയില്ല. തുഷാര്‍ മേത്ത പറഞ്ഞു. മൊറട്ടോറിയം കാലം വായ്‌പ്പാ കുടിശിക വരുത്തിയ കാലമായി കാണില്ല, മേത്തയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും വ്യക്തമാക്കി.

മൂന്നു മാസത്തേക്കായിരുന്നു ആദ്യം മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നെ ആറുമാസമാക്കി. ആഗസ്റ്റ് 31ന്  ഇതിന്റെ കാലാവധി കഴിഞ്ഞു. ഇതു കഴിഞ്ഞ സാഹചര്യത്തില്‍, അതിനു ശേഷം വരുത്തുന്ന കുടിശിക കുടിശികയായി കാണും. പക്ഷെ  ഇവ കിട്ടാക്കടമായി കാണില്ല.  തുടര്‍ച്ചയായി 90 ദിവസം (മൂന്നു മാസം)  കുടിശിക വരുത്തിയ വായ്‌പകളാണ് നിഷ്‌ക്രിയ ആസ്തിയായി കാണുന്നത്, അവര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പത്താം തീയതി വാദം തുടരും.

രണ്ടു വര്‍ഷം മൊറട്ടോറിയം തുടരാമെന്നും എന്നാല്‍, ഇന്നത്തെ രീതിയില്‍ ഇത് നിലനിര്‍ത്താനാവില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയില്‍  പറഞ്ഞിരുന്നു.

Tags: rbiCoronaകേന്ദ്ര സര്‍ക്കാര്‍supremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

News

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

Kerala

ശബരിമല ആചാര അനുഷ്ടാനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും വരെ പ്രക്ഷോഭം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.