Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമ്പലം റോഡ് ഗതാഗതയോഗ്യമായി കൗണ്‍സിലറുടെ നിരന്തര ഇടപെടല്‍

നേരത്തെ 25 മീറ്റര്‍ ഭാഗം ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. ടൈല്‍ പാകിയ ഭാഗം റോഡില്‍ നിന്ന് അല്‍പം ഉയര്‍ന്ന് നിന്നിരുന്നതിനാല്‍ വാഹനങ്ങള്‍ ഇവിടെ ഇടിച്ചിറങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. മഴ കൂടി എത്തിയതോടെ ഇരുവശങ്ങളിലും കുഴികളും രൂപപ്പെട്ടു.

Janmabhumi Online by Janmabhumi Online
Aug 29, 2020, 09:45 am IST
in Idukki
അമ്പലം റോഡിന്റെ തകര്‍ന്ന് കിടന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍

അമ്പലം റോഡിന്റെ തകര്‍ന്ന് കിടന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ: വാഹനയാത്രക്കാരെ വലച്ച് മാസങ്ങളായി തകര്‍ന്ന് കിടന്ന അമ്പലം റോഡ് ഗതാഗത യോഗ്യമാക്കി. നഗരത്തിലെ തന്നെ ഏറ്റവും പഴയ റോഡുകളിലൊന്നാണിത്.  

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ റോഡില്‍ ചേരുന്നറോഡ് ആണ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കിയത്. നേരത്തെ 25 മീറ്റര്‍ ഭാഗം ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. ടൈല്‍ പാകിയ ഭാഗം റോഡില്‍ നിന്ന് അല്‍പം ഉയര്‍ന്ന് നിന്നിരുന്നതിനാല്‍ വാഹനങ്ങള്‍ ഇവിടെ ഇടിച്ചിറങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. മഴ കൂടി എത്തിയതോടെ ഇരുവശങ്ങളിലും കുഴികളും രൂപപ്പെട്ടു.  

നേരത്തെ പണിയേറ്റെടുത്ത കരാറുകാരന്‍ റോഡ് തകര്‍ന്ന ഭാഗം നന്നാക്കാന്‍ തയാറായില്ല. ഇതാണ് പ്രശ്‌നം പരിഹരിക്കുവാന്‍ കാലതാമസം നേരിട്ടത്. വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ കൗണ്‍സിലില്‍ പ്രശ്‌നം ഉന്നയിക്കുകയും പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഇടപെടല്‍ നടത്തി.  

സംഭവം വാര്‍ത്തയായതോടെ നഗരസഭ കൗണ്‍സിലിലും ഗോപാലകൃഷ്ണന്‍ ഒറ്റയാള്‍ സമരം നടത്തി. ഇതിന്റെ ഭാഗമായി നഗരസഭ പുതിയ കരാറുകാരനെ കണ്ടെത്തി അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. ടൈല്‍ പാകിയിരുന്നതിന്റെ 2 വശങ്ങളിലുമായി 12 മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്ത് ടൈലിനോട് ഒപ്പമാക്കി ഗതാഗതയോഗ്യമാക്കിയത്.  

സ്ഥലത്തെ ശ്രീകൃഷ്ണ റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും എല്ലാ പിന്തുണയുമായി കൗണ്‍സിലറുടെ ഒപ്പം നിന്നു. ഇവരുടെ ഇടപെടലും റോഡ് നിര്‍മ്മാണത്തിന്റെ വേഗതകൂട്ടി.

ഗാന്ധി സ്‌ക്വയര്‍ ഭാഗത്ത് നിന്ന് പഴയപാലം കടന്ന് വരുന്ന വാഹനങ്ങള്‍ മങ്ങാട്ടുക്കവല, കാരിക്കോട് മേഖലയിലേക്ക് പ്രധാനമായും പോയിരുന്നത് ഈ വഴിയായിരുന്നു. നിലവില്‍ ഒരു വശത്തേക്ക് മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്. റോഡിന്റെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ്ങിനും നിരോധനമുണ്ട്.  

യാത്രക്കാര്‍ക്ക് മുന്‍ഗണന; കൗണ്‍സലര്‍

യാത്രക്കാരുടെ ബുദ്ധിമുട്ട് നേരില്‍ കണ്ടാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും കരാറുകാരന്‍ പണി നടത്താന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം നീണ്ട് പോകാന്‍ കാരണമായതെന്നും ആറാം വാര്‍ഡ് കൗണ്‍സലര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരാഴ്‌ച്ചകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags: ക്ഷേത്രംCouncilor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

Kottayam

നാണക്കേടായി എയര്‍പോഡ്‌സ് മോഷണക്കേസ്: പാലായില്‍ സി.പി.എം കൗണ്‍സിലര്‍ അറസ്റ്റിലാവുമോ?

Kasargod

കുളം നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ കൗണ്‍സിലര്‍ കടക്കെണിയിലായി; സംഭവം നീലേശ്വരം നഗരസഭയില്‍ 

Kerala

യുവതിയെ പീഡിപ്പിച്ചശേഷം മുങ്ങിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies