Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രക്തസാക്ഷികളുടെ ചോരവിറ്റ് കോണ്‍ഗ്രസ്; പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മുമായി ഒത്തുകളി; നിയമ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; ദുരൂഹത

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.

Janmabhumi Online by Janmabhumi Online
Aug 21, 2020, 06:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒത്തുകളിച്ച് കോണ്‍ഗ്രസ് നേതൃത്വം. സിബിഐ അന്വേഷണം സംബന്ധിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരാത്തതിനാല്‍ ഒന്‍പത് മാസത്തിലേറെയായി കേസില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയില്‍ തുറന്നുപറഞ്ഞിരുന്നു.  

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.  

ഏത് കേസായാലും അന്വേഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഇക്കാര്യത്തില്‍ സിബിഐ അഭിപ്രായം പറയുന്നതോ നടപടി സ്വീകരിക്കുന്നതോ കേസില്‍ അന്വേഷണ ഏജന്‍സിക്ക് പ്രത്യേക താത്പര്യമുണ്ടെന്ന ആക്ഷേപത്തിന് ഇടയാക്കും. പരാതിക്കാരാണ് കോടതിയെ സമീപിക്കേണ്ടത്. നിയമപ്രകാരം സിബിഐക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.  

അജിത് ശാസ്തമംഗലം  

സിബിഐ അഭിഭാഷകന്‍

കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ സെപ്തംബര്‍ 30നാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഇതില്‍ നവംബര്‍ 16ന് വാദങ്ങള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റി. വിധി വരുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനാലാണ് സിബിഐക്ക് അന്വേഷണം തുടരാനാകാതെ വന്നത്.  

വാദം പൂര്‍ത്തിയാക്കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കുന്നതാണ് ഉചിതമെന്നും അതിലധികം നീണ്ടു പോകുന്നത് ആശാസ്യമല്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടെന്ന് അഭിഭാഷകനായ എം.ആര്‍. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. ഇത് ഹൈക്കോടതികള്‍ മാനിക്കാറുണ്ട്.

വിധി വൈകിയാല്‍ ചീഫ് ജസ്റ്റിസിന്റെയോ ബന്ധപ്പെട്ട ജഡ്ജിമാരുടെയോ മുന്നില്‍ ഇക്കാര്യം അഭിഭാഷകര്‍ക്ക് മെന്‍ഷന്‍ ചെയ്യാം. ഇത് അനൗദ്യോഗിക നടപടിയാണ്. അല്ലെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം.  

കേസ് അനിശ്ചിതത്വത്തിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ഇപ്പോഴത്തെ അനിശ്ചിതത്വം അന്വേഷണത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. തെളിവുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. നേതൃത്വത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും ഒത്തുകളിയാണെന്നുമുള്ള ആരോപണം ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്. ഇതോടെ മുഖംരക്ഷിക്കാനുള്ള നടപടിയെക്കുറിച്ചുള്ള ആലോചനയിലാണ് നേതാക്കള്‍. 2019 ഫെബ്രുവരി 17നാണ് ശര്തലാല്‍, കൃപേഷ് എന്നിവരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.  

Tags: kasargodPinarayi Vijayankannurരമേശ് ചെന്നിത്തലപെരിയ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

Kerala

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala

കണ്ണൂരിൽ എട്ടു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി

Kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടു പേർ, കൊല്ലപ്പെട്ട നിധീഷിന്റെ ഭാര്യയ്‌ക്കും പരിക്ക്

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies