Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രക്തസാക്ഷികളുടെ ചോരവിറ്റ് കോണ്‍ഗ്രസ്; പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മുമായി ഒത്തുകളി; നിയമ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു; ദുരൂഹത

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.

Janmabhumi Online by Janmabhumi Online
Aug 21, 2020, 06:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒത്തുകളിച്ച് കോണ്‍ഗ്രസ് നേതൃത്വം. സിബിഐ അന്വേഷണം സംബന്ധിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരാത്തതിനാല്‍ ഒന്‍പത് മാസത്തിലേറെയായി കേസില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയില്‍ തുറന്നുപറഞ്ഞിരുന്നു.  

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകത്തെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ് എന്നാല്‍ നിയമപരമായ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. വിധി വൈകുന്നതിനെതിരെ കോടതിയെ സമീപിക്കാമെന്നിരിക്കെ തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. മറുവശത്ത്, സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്തു.  

ഏത് കേസായാലും അന്വേഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഇക്കാര്യത്തില്‍ സിബിഐ അഭിപ്രായം പറയുന്നതോ നടപടി സ്വീകരിക്കുന്നതോ കേസില്‍ അന്വേഷണ ഏജന്‍സിക്ക് പ്രത്യേക താത്പര്യമുണ്ടെന്ന ആക്ഷേപത്തിന് ഇടയാക്കും. പരാതിക്കാരാണ് കോടതിയെ സമീപിക്കേണ്ടത്. നിയമപ്രകാരം സിബിഐക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.  

അജിത് ശാസ്തമംഗലം  

സിബിഐ അഭിഭാഷകന്‍

കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ സെപ്തംബര്‍ 30നാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഇതില്‍ നവംബര്‍ 16ന് വാദങ്ങള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റി. വിധി വരുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനാലാണ് സിബിഐക്ക് അന്വേഷണം തുടരാനാകാതെ വന്നത്.  

വാദം പൂര്‍ത്തിയാക്കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കുന്നതാണ് ഉചിതമെന്നും അതിലധികം നീണ്ടു പോകുന്നത് ആശാസ്യമല്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടെന്ന് അഭിഭാഷകനായ എം.ആര്‍. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. ഇത് ഹൈക്കോടതികള്‍ മാനിക്കാറുണ്ട്.

വിധി വൈകിയാല്‍ ചീഫ് ജസ്റ്റിസിന്റെയോ ബന്ധപ്പെട്ട ജഡ്ജിമാരുടെയോ മുന്നില്‍ ഇക്കാര്യം അഭിഭാഷകര്‍ക്ക് മെന്‍ഷന്‍ ചെയ്യാം. ഇത് അനൗദ്യോഗിക നടപടിയാണ്. അല്ലെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം.  

കേസ് അനിശ്ചിതത്വത്തിലായി മാസങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ഇപ്പോഴത്തെ അനിശ്ചിതത്വം അന്വേഷണത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. തെളിവുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. നേതൃത്വത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും ഒത്തുകളിയാണെന്നുമുള്ള ആരോപണം ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ട്. ഇതോടെ മുഖംരക്ഷിക്കാനുള്ള നടപടിയെക്കുറിച്ചുള്ള ആലോചനയിലാണ് നേതാക്കള്‍. 2019 ഫെബ്രുവരി 17നാണ് ശര്തലാല്‍, കൃപേഷ് എന്നിവരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.  

Tags: രമേശ് ചെന്നിത്തലപെരിയkasargodPinarayi Vijayankannur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala

കണ്ണൂരിൽ എട്ടു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി

Kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടു പേർ, കൊല്ലപ്പെട്ട നിധീഷിന്റെ ഭാര്യയ്‌ക്കും പരിക്ക്

Kerala

കൊട്ടിയൂര്‍ നെയ്യമൃത് വ്രതം; തിരുവോണ കഞ്ഞി നാളെ

Kerala

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

പുതിയ വാര്‍ത്തകള്‍

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies