Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നയതന്ത്ര പാഴ്‌സല്‍, ഖുറാന്‍, രാജ്യവിരുദ്ധ ലഘുലേഖകള്‍; തെളിവുകള്‍ മുറുകുമ്പോള്‍ ഉത്തരമില്ലാതെ ജലീല്‍

സ്വപ്‌ന രണ്ടാം പ്രതിയായ സ്വര്‍ണക്കടത്തു കേസുമായി ജലീലിന് ബന്ധമുണ്ടോയെന്നതിലേക്കും അന്വേഷണം നീളും.

Janmabhumi Online by Janmabhumi Online
Aug 20, 2020, 06:36 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ വിഷയത്തിലടക്കം  ഉത്തരം മുട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ആദ്യമൊക്കെ തന്നെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും, തികച്ചും ദുര്‍ബലമെങ്കിലും ചില വാദഗതികള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്ന പഴയ സിമി നേതാവിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മിണ്ടാട്ടമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യായീകരണത്തിനു പോലും വഴിയില്ലാത്ത അവസ്ഥയിലാണ് ജലീല്‍. എന്‍ഐഎ അടക്കമുള്ള ഏജന്‍സികളുടെ അന്വേഷണം അധികം വൈകാതെ മന്ത്രിയിലേക്ക് എത്തുമെന്നാണ് സൂചന.

യുഎഇയില്‍ നിന്ന്, ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി, സഹായം കൈപ്പറ്റിയതും ദുരൂഹമായ കുറേ കെട്ടുകള്‍ വാങ്ങിയതും വിവാദമായപ്പോള്‍ അവ സക്കാത്താണെന്നും ചട്ടം ലംഘിച്ചിട്ടില്ലെന്നും മറുപടി നല്‍കി. ഈ വാദങ്ങള്‍ പൊളിഞ്ഞപ്പോള്‍ നയതന്ത്ര വഴിയില്‍ വാങ്ങിയത് ഖുറാനാണെന്നായി. ഈ വാദവും പൊളിഞ്ഞു. ഖുറാന്‍ മാത്രമല്ല യുഎഇയില്‍ നിന്ന് ജലീലിന് നൂറുകണക്കിന് ബണ്ടിലുകള്‍ കിട്ടിയിട്ടുണ്ടെന്നും  ഇവയുടെ ഉള്ളിലെന്തെന്നെ് ദുരൂഹമാണെന്നും തെളിഞ്ഞു. ഇവയില്‍ സ്വര്‍ണമായിരുന്നുവെന്നും ചിലതില്‍ രാജ്യവിരുദ്ധ ലഘുലേഖകളുണ്ടായിരുന്നെന്നുമുള്ള ആരോപണങ്ങളും സംശയങ്ങളും ശക്തമായി. ഇത്രയും പുറത്തുവന്നതോടെ ജലീല്‍ പിന്നെ മിണ്ടിയിട്ടില്ല.  

യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്‌സലുകള്‍ക്ക്  കഴിഞ്ഞ രണ്ടു വര്‍ഷമായി അനുമതി തേടിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയോടും കസ്റ്റംസിനോടും ഔദ്യോഗികമായി വിശദീകരിച്ചതോടെ ജലീലിന്റെ പേരില്‍ സി ആപ്ട് വഴി കടത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമായി. ജലീല്‍ നടത്തിയത് കള്ളക്കടത്താണെന്ന് തെളിഞ്ഞു. ഇതോടെ ജലീലിന് ദുര്‍ബലമായ ന്യായീകരണത്തിനു പോലും വഴിയില്ലാതെയായി. കള്ളക്കടത്തു സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ജലീലിന്റെ മേല്‍ കുരുക്ക് മുറുകുമെന്ന് ഉറപ്പ്.

കള്ളക്കടത്തു വിഷയം ഇവിടം വരെയെത്തിയതോടെ ജലീല്‍ നാലഞ്ചു സുപ്രധാന കാര്യങ്ങളില്‍ ഇനി വിശദീകരണം നല്‍കേണ്ടിവരും. നയതന്ത്ര പാഴ്‌സലുകളായി വന്നതും സി ആപ്ട് വഴി കടത്തിയതും  എന്തൊക്കെ? ഇവ ആര്‍ക്കു വേണ്ടിയായിരുന്നു? ഇതിന്റെ ലക്ഷ്യമെന്ത്? ഇവ നിയമാനുസൃതമല്ലാതെ എങ്ങനെയാണ് തിരുവനന്തപു  രത്തേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും കടത്തിയത്? ഈ ഇടപാടുകളില്‍ സ്വപ്‌നയ്‌ക്കും ശിവശങ്കറിനുമുള്ള പങ്കെന്ത്? മന്ത്രിയെന്ന നിലയ്‌ക്കുള്ള ഔദ്യോഗിക അധികാരം ദുര്‍വിനിേയാഗം ചെയ്തും ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചും നടത്തിയ കള്ളക്കടത്തുകള്‍ക്കു പിന്നിലുള്ളവര്‍ ആരൊക്കെ?  

സ്വപ്‌ന രണ്ടാം പ്രതിയായ സ്വര്‍ണക്കടത്തു കേസുമായി ജലീലിന് ബന്ധമുണ്ടോയെന്നതിലേക്കും അന്വേഷണം നീളും.

Tags: കെ.ടി. ജലീല്‍ഖുറാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

World

സ്വീഡനില്‍ മസ്ജിദിന് പുറത്ത് ഖുറാന്‍ കത്തിച്ചു; സ്വീഡനില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച് യെമനിലെ തീവ്രവാദികളായ ഹൂതികള്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

World

സ്വീഡനില്‍ ഖുറാന്‍ കത്തിച്ചതിന് പാകിസ്ഥാനില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

പാകിസ്ഥാനിൽ നിന്നും ബുള്ളറ്റുകള്‍ വന്നാല്‍ തിരിച്ച് ഷെല്ലുകള്‍ അയക്കണം ; സൈന്യത്തിന് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി

ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് കാര്യാലയം അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, വി. വിശ്വരാജ് എന്നിവര്‍ സമീപം

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും

വ്യോമിക സിങ്ങിന്റേയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

ആണവോര്‍ജ്ജവും വികസിത ഭാരതവും

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies