Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുതരമായ കോടതിയലക്ഷ്യം; നിയമനിഷേധം നടത്തുന്നത് അധികാരികളുടെ സഹായത്തോടെ; സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

പാത്രിയര്‍ക്കീസ് വിഭാഗം നിയമനിഷേധം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 10:52 am IST
in Kerala

കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗം നിയമനിഷേധം നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമവായ ശ്രമങ്ങളോട്  നിസഹകരിക്കുകയും അക്രമത്തിലൂടെ നിയമവാഴ്ച തകര്‍ക്കുകയും കോടതി വിധികളോട് മുഖം തിരിക്കുകയും ചെയ്യുന്നവര്‍ നടത്തുന്ന  നിയമ നിഷേധം അധികാരികളുടെ പിന്തുണയോടെയാണ്.  

മുളന്തുരുത്തി മാര്‍ത്തോമ്മന്‍  പള്ളി വിധി നടപ്പാക്കുന്നത് പാത്രിയര്‍ക്കീസ് വിഭാഗം കോടതി വിധി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തിലാണ്. പത്ത് മാസങ്ങള്‍ക്ക് മുമ്പ് പള്ളിയെ സംബന്ധിച്ച് അന്തിമ വിധി വന്നതാണ്. തുടര്‍ന്ന് ഈ രണ്ട് കേസുകള്‍ക്കും എതിര്‍കക്ഷികള്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുകയും അവയെല്ലാം തള്ളുകയുമാണുണ്ടായത്. വിധി നടപ്പാക്കാന്‍ സാധിക്കാതെ  വന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ കേസിന് മേലാണ് ഇപ്പോള്‍ തീര്‍പ്പ് വന്നിരിക്കുന്നത്.  

ഗുരുതരമായ കോടതിയലക്ഷ്യമാണ് ജില്ലാ ഭരണകൂടവും സര്‍ക്കാരും വരുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി തിങ്കളാഴ്ച 10 മണിക്ക് മുമ്പ് പളളി ഏറ്റെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിധി നടത്തിപ്പ്  നടപടികളിലേക്ക് നീങ്ങിയത്. സകല നിയമങ്ങളും ലംഘിച്ച് ആള്‍ക്കുട്ടത്തെ കൂട്ടി മുഷ്ടിബലം കൊണ്ട് ഏത് നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കാമെന്നുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ചിന്തയാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കലാപങ്ങള്‍ക്ക്  കാരണം. അത് മാറണമെങ്കില്‍ നീതിന്യായ വ്യവസ്ഥയോട് ആദരം പുലര്‍ത്താന്‍ പാത്രിയര്‍ക്കീസ് വിഭാഗം തയ്യാറാകണം.  

ഓണക്കൂര്‍ പളളിയെ സംബന്ധിച്ച് 2010ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വികാരി ഫാ. മാത്യൂസ് കാഞ്ഞില്‍പാറ പള്ളിയില്‍ എത്തുകയും അദ്ദേഹത്തെ പള്ളിയില്‍ വച്ച് മൃഗീയമായി  ആക്രമിക്കുകയും ചെയ്തു. നിരവധി ചര്‍ച്ചകള്‍ കോടതിക്ക് പുറത്ത് മൂഖ്യമന്ത്രിമാരുടെയും മന്ത്രിസഭാ ഉപസമിതിയുടെയും  കളക്ടര്‍, എസ്പി. മുതലായവരുടെയും  നേതൃത്വത്തില്‍ നടന്നിട്ടുളളതാണ്. ഈ ചര്‍ച്ചകള്‍ ഒന്നും തന്നെ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് കേസ് നടത്തിപ്പുമായി മുന്നോട്ട് പോയത്.  ഇത് കേവലം കോലഞ്ചേരി പളളിയുടെയോ, മുളന്തുരുത്തി പളളിയുടെയോ പിറവം പള്ളിയുടെയോ മാത്രം പ്രശ്‌നം അല്ല. എഴുപതുകളില്‍ നടന്നുകൊണ്ടിരുന്നത് നിയമ വിരുദ്ധമാണെന്നും കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടണമെന്നും  ഈ കൈയേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമുളള കണ്ടെത്തലിന്റെ തുടര്‍ നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പങ്കെടുത്തു.

Tags: keralaകേരള സര്‍ക്കാര്‍സര്‍ക്കാര്‍ഓര്‍ത്തഡോക്‌സ് സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

‘ ആദ്യം ആൾക്ക് വിളമ്പി കൊടുത്തിട്ടേ ഞാൻ കഴിക്കൂ , നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് ഞാൻ പ്രണയിക്കുന്നത് ‘ ; ശ്രുതി ഹാസന്‍

മുഖ്യമന്ത്രിയായി ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍, തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ട്

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.