Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഡോ. രാമചന്ദ്ര; മറക്കാനാവാത്ത വ്യക്തിത്വം

ഇന്നലെ അന്തരിച്ച കേരളത്തിലെ ആദ്യകാല ബിജെപി നേതാവ് ഡോ. രാമചന്ദ്രയെ അനുസ്മരിക്കുന്നു

പി. നാരായണന്‍ by പി. നാരായണന്‍
Aug 14, 2020, 05:21 am IST
in Main Article

1970 കളില്‍ ജനതാ നഴ്‌സിങ് ഹോം എന്ന ആശുപത്രിയുമായാണ് ഡോ. രാമചന്ദ്ര തൊടുപുഴയിലെത്തിയത്. അന്ന് മുതലേ അദ്ദേഹം ഇവിടുത്തെ ആര്‍എസ്എസ്, ജനസംഘ പ്രവര്‍ത്തകരുമായി അടുപ്പത്തിലായി. മണക്കാട് റോഡിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. അങ്ങനെ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താല്‍പര്യം എടുക്കുകയും രാത്രികാല ശാഖയില്‍ സ്വയം സേവകനാവുകയും ചെയ്തു.  

മുതിര്‍ന്ന പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ വരുന്ന സമയത്ത് അവരുമായി ബന്ധം വെച്ചു. ഒരു പരമ്പരാഗത കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി. അവരും തികഞ്ഞ ഹിന്ദു ജീവിത രീതിയാണ്  സ്വീകരിച്ചിരുന്നത്.  പിന്നീട് അടിയന്തരാവസ്ഥയ്‌ക്ക് ശേഷം അദ്ദേഹം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ വഹിച്ച് സംസ്ഥാന ട്രഷററായി. ആ സമയത്തൊക്കെ ബിജെപിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമൊക്ക  കേരളം സന്ദര്‍ശിക്കുമ്പോള്‍ അവരോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു. ഡോക്ടറുടെ സേവനം അവരോടൊപ്പം എപ്പോഴും വേണമെന്ന നിലക്കായിരുന്നു ഇത്. ഇതിന് പുറമെ ബിജെപിയുടേയും സംഘത്തിന്റെയും പ്രമുഖരായ അധികാരികള്‍ ജില്ലയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആശുപത്രിയോട് ചേര്‍ന്നുള്ള വീട്ടില്‍ തന്നെയായിരുന്നു പലപ്പോഴും താമസിച്ചിരുന്നത്. അങ്ങനെ തൊടുപുഴയിലെ പഴയ സംഘ- ബിജെപി പ്രവര്‍ത്തകര്‍ക്കെല്ലാം വളരെ വേണ്ടപ്പെട്ട ആളായാണ് അദ്ദേഹം കഴിഞ്ഞത്. സംസ്ഥാനത്തെ പഴയ ബിജെപി- സംഘ പ്രവര്‍ത്തകര്‍ക്ക്  ഒരിക്കലും മറക്കാന്‍ വയ്യാത്ത വ്യക്തിത്വം ആയി അദ്ദേഹം മാറിയിരുന്നു.  

അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത, ഭാരതത്തിന്റെ എല്ലാ സ്ഥലത്തും നടക്കുന്ന വിവിധ രാഷ്‌ട്രീയ സംഭവങ്ങളെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് നേടിയിരുന്നു എന്നതാണ്. കഴിഞ്ഞ 10-20 വര്‍ഷത്തോളമായി എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ്, വീട്ടില്‍ വരുന്ന രോഗികളെ മാത്രം ചികിത്സിക്കുന്ന രീതിയിലേക്ക് മാറിയിരുന്നു. എന്നാലും പഴയ ആളുകളുമായി ബന്ധം നിലനിര്‍ത്തി.

കര്‍ണ്ണാടകയിലെ കോളാര്‍ ജില്ല സ്വദേശിയായിരുന്നു അദ്ദേഹമെങ്കിലും കേരളത്തില്‍ വന്ന് തനി മലയാളിയായി ജീവിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ച സമയത്ത് തൊടുപുഴയിലെ പൗരപ്രമുഖരെല്ലാവരും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ശരീര സൗഖ്യം തീരെ ഇല്ലാതായ സമയത്ത് അദ്ദേഹം ഇവിടെ നിന്ന് കോഴിക്കോടും ബെംഗളൂരുവിലുമുള്ള മക്കളുടെ അടുത്ത് മാറി മാറി താമസിക്കുകയായിരുന്നു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.