Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

11 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയെന്ന് ഡിവൈഎഫ്‌ഐ; ഒരാഴ്ചയായിട്ടും സര്‍ക്കാരിന്റെ കണക്കില്‍ കയറിയില്ല; വന്നത് 24 ലക്ഷം മാത്രം!

ഈ ഒരാഴ്‌ച്ചക്കുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആകെ വന്നത് 24 ലക്ഷം മാത്രമാണെന്നാണ് ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ പറയുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 09:29 pm IST
in Social Trend

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയെന്ന് ഡിവൈഎഫ്‌ഐ അവകാശപ്പെടുന്ന 11 കോടി രൂപ ഇതുവരെ സര്‍ക്കാരിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് രേഖകള്‍. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ രഞ്ജിത്ത് വിശ്വനാഥാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ആറിന് കൈമാറിയെന്ന് പറയുന്ന തുക ഇതുവരെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണ് ഇദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്. ഈ ഒരാഴ്‌ച്ചക്കുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആകെ വന്നത് 24 ലക്ഷം മാത്രമാണെന്നാണ് ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റ് പറയുന്നതെന്നും ഫേസുബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം ആഗസ്റ്റ് ആറിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 27.19 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇതിന് ശേഷമാണ് ഡിവൈഎഫ്‌ഐ പിരിച്ചെടുത്ത 11 കോടി രൂപ ഇതിലേക്ക് നല്‍കി എന്ന് അവകാശപ്പെടുന്നത്. എന്നാല്‍ ഇന്നു വൈകുന്നേരം ആറിന് ശേഷവും അക്കൗണ്ടില്‍ 24 ലക്ഷം രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് ഈ അരോപണത്തെ ശക്തിപ്പെടുത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംശയമാണ്..

എന്റെ വെറും സംശയം…

06/08/2020 നു രാവിലെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമും അന്നു വൈകുന്നേരം കേരള മുഖ്യമന്തിയും പറഞ്ഞു ഡിവൈഎഫ്‌ഐ റീസൈക്കിള്‍ കേരളം വഴി ആക്രി പെറുക്കിയും സംഭാവനകള്‍ സ്വീകരിച്ചും മറ്റും ശേഖരിച്ച 10,95,86,537 രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി എന്ന്..

ഇതില്‍ കുറച്ചു തുക തലേ ദിവസം (05/08/2020 നു) നല്‍കിയെന്നും, ബാക്കി തുക ഇന്നുമായി (06/08/20) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എന്നാണു വാര്‍ത്ത സമ്മേളനത്തില്‍ എഎ റഹീം പറഞ്ഞത്.

എന്തായാലും 05/08/2020 നു ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിരുന്നേല്‍ അന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യനത് പറയേണ്ടതാണ്.അല്ല, ബാലഗോകുലത്തിന്റെ വരെ കണക്കു പറഞ്ഞ മുഖ്യന്‍ ഡിവൈഎഫ്‌ഐ നല്‍കിയത് പറയാതെ ഇരിക്കില്ലല്ലോ.

പക്ഷെ അതു കണ്ടില്ല.

അന്നത്തെ ദിവസം (05/08/20) വൈകുന്നേരം മുഖ്യമന്ത്രി പറഞ്ഞ കണക്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് അന്നു വന്ന ഏറ്റവും വല്യ തുക നല്‍കിയത് ജനാതിപത്യ മഹിളാ അസോസിയേഷന്‍ എടക്കാട് ഏരിയ കമ്മറ്റിയാണ്. മൂന്നു ലക്ഷത്തി അയ്യായിരം.

അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ നോക്കുന്നുണ്ട്, ഡിവൈഎഫ്‌ഐ പറഞ്ഞ ആ തുക ദുരിതാശ്വാസ നിധിയില്‍ എത്തിയോ എന്നതു. അതും ഇതു വരെയില്ല.ഈ ഒരാഴ്‌ച്ചക്കുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആകെ വന്നത് 24 ലക്ഷം മാത്രമാണെന്നാണ് ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റ് പറയുന്നത്.

അപ്പൊ പിന്നെ ഡിവൈഎഫ്‌ഐയുടെ ആ 11 കോടി ഏതു കണക്കിലാണ് ഉള്ളതു.? ഇനി വഴി തെറ്റി വേറെ വല്ല വഴിക്കും പോയോ.? അതോ ഡിവൈഎഫ്‌ഐ നല്‍കിയ തുകയുടെ കണക്കു ദുരിതാശ്വാസ നിധിയുടെ ഓണ്‍ലൈന്‍ കണക്കെഴുത്തുകാരന്റെ കൈയ്യില്‍ ഇതു വരെ കിട്ടിയില്ലേ..?സംശയമാണ്…

എന്റെ വെറും സംശയം…

Tags: keralaഡിവൈഎഫ്ഐഎ.എ. റഹീംpinarayiഫെയ്സ്ബുക്ക്kerala flood 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.