Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവിലെ അക്രമം ആസൂത്രിതം; പാര്‍ട്ടിയുടെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൗനംപാലിച്ച് കോണ്‍ഗ്രസ്

പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 10:37 am IST
in India

ബെംഗളൂരു: പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ പ്രതിഷേധം ആസൂത്രിതം. ഞൊടിയിട കൊണ്ടാണ് കലാപമായി മാറിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുസ്ലിം സമുദായത്തില്‍പ്പെട്ട ഇരുപതോളം പേര്‍ കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ കാവല്‍ബൈ സാന്ദ്രയിലെ വീടിനു മുന്‍പിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രതിഷേധം മിനിട്ടുകള്‍ക്കുള്ളില്‍ അക്രമത്തിലേക്ക് വഴിമാറി.  

സംഘടിച്ചെത്തിയ മറ്റൊരു സംഘമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. കല്ലുകളും വടികളും പെട്രോളും മണ്ണെണ്ണയുമായി എത്തിയ സംഘം ആദ്യം എംഎല്‍എയുടെ വീടിനു നേര്‍ക്ക് കല്ലെറിഞ്ഞു. ഇതിനു ശേഷം നവീന്റെ കാര്‍ ഉള്‍പ്പെടെ  തീവച്ചു നശിപ്പിച്ചു. എംഎല്‍എയുടെ സഹോദരിയുടെ നിര്‍മാണത്തിലിരുന്ന വീടും അക്രമി സംഘം അഗ്നിക്കിരയാക്കി. പത്തുമണിയോടെ എസ്ഡിപിഐക്കാരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം നവീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനു നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. ഇവര്‍ പോലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങളെല്ലാം കത്തിച്ചു.  

നവീന്‍ കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് പതിനൊന്നുമണിയോടെ പ്രചരണമുണ്ടായി. ഇതോടെ അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ പോലീസ് സ്റ്റേഷനു മുന്‍പിലെത്തി ആക്രമണം ആരംഭിച്ചു. പോലീസ് സ്റ്റേഷന്‍ വളപ്പിലും പുറത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം കലാപകാരികള്‍ കത്തിച്ചു. പോലീസ് സ്റ്റേഷനുകളിലെ ഫര്‍ണിച്ചറും അക്രമികള്‍ കത്തിച്ചു.  

പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പലരും സ്റ്റേഷനു പുറത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് ഓടി രക്ഷപെടുകയായിരുന്നു കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് ഇവര്‍ തിരികെ എത്തിയത്.  

അക്രമകാരികളുടെ കൈവശം പെട്ടിരുന്നെങ്കില്‍ പോലീസുകാരുടെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.  കലാപം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇതിനു പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യും. സ്ഥിതി നിയന്ത്രണ വിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമാധാനം പാലിക്കാന്‍ പോലീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി  അഭ്യര്‍ഥിച്ചു.

എന്നാല്‍ പാര്‍ട്ടിയുടെ കര്‍ണാടകയിലെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പ്രമുഖ നേതാക്കളോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും അവര്‍ മൗനം അവലംബിക്കുകയായിരുന്നു.

Tags: houseattackBengaluruബെംഗളൂരു കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.