Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടര്‍ക്കഥയാകുമ്പോള്‍ ഔട്ട്ഡേറ്റഡ് ആയി കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യത മാപ്പ്

2018 മുതല്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 9, 2020, 11:35 am IST
in Kerala

ഇടുക്കി: സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതാ മേഖലകള്‍ രേഖപ്പെടുത്തിയിട്ടുള്ള മാപ്പിന് ഒരു പതിറ്റാണ്ടിലേറെ പഴക്കം. 2018 മുതല്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതാണ് അവസാനമുണ്ടായ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായ രാജമല പെട്ടിമുടി മണ്ണിടിച്ചിലിലേക്കടക്കം നയിച്ചത്.  

നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 12-14 വര്‍ഷം വരെ പഴക്കമുള്ള മാപ്പാണെന്ന് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ.സജിന്‍ കുമാര്‍ കെ.എസ്. ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴുവാക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആധുനിക ഉപഗ്രഹചിത്രങ്ങള്‍ വെച്ചുള്ള ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകള്‍ കണ്ടെത്തി രേഖപ്പെടുത്തുകയും അപകടം മുന്‍കൂട്ടി പ്രവചിക്കാനാകുന്ന റിയല്‍ ടൈം മഴമാപിനികള്‍ സ്ഥാപിക്കുകയുമാണ് വേണ്ടത്.  

പഞ്ചായത്ത് അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പ്രത്യേകം തിരിച്ചായിരിക്കണം പഠനം നടത്തേണ്ടത്. ഇതിനൊപ്പം മലയോര മേഖലകളെങ്കിലും റിയല്‍ ടൈം മഴ മാപിനികള്‍ സ്ഥാപിക്കണം. നിലവിലെ പഴയ മാപിനികള്‍ ഉപയോഗിക്കുമ്പോള്‍ മഴയുടെ അളവ് അറിയാമെങ്കിലും ഇത്തരം മേഖലകളില്‍ ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം പറയുന്നു.  

ഒരു ദിവസം തന്നെ 30-40 സെ.മീ വരെ മഴയാണ് ഒരിടത്ത് തന്നെ പെയ്യുന്നത്. ഇത്തരത്തിലുള്ള മഴ തന്നെയാണ് ഉരുള്‍പൊട്ടലിന് പ്രധാന കാരണമാകുന്നത്. ഒരു സ്ഥലത്ത് എത്ര മഴ പെയ്താല്‍ അവിടെ ഉരുള്‍പൊട്ടാമെന്നത് മണ്ണിന്റെ ഘടന പഠനത്തിലൂടെ (ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണ് പൂരിതമാകുന്ന വെള്ളത്തിന്റെ അളവ്) കണ്ടെത്താനാകും.  

ഇതനുസരിച്ച് റിയല്‍ ടൈം മഴമാപിനിയുടെ സഹായത്തോടെ മഴ കൂടി അപകട സാധ്യത അടുക്കുമ്പോള്‍ തന്നെ കൃത്യമായി വിവരം അറിയാനാകും. ഇതനുസരിച്ച് ആളുകളെ മാറ്റിപാര്‍പ്പിക്കാനായാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ ഒഴുവാക്കാനാകുമെന്നും ഡോ. സജിന്‍ വ്യക്തമാക്കി. മൂന്നാര്‍ ഗവ. ആര്‍ട്ട്‌സ് കോളേജിന് സമീപം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി 2017ല്‍ തന്നെ പഠനം നടത്തി ഡോ. സജിന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് 2018ല്‍ ഇവിടെ വലിയ ദുരന്തമുണ്ടായത്. അന്ന് കോളേജിന്റെ നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായിരുന്നു

Tags: രാജമലകേരള സര്‍ക്കാര്‍idukkiLand slideമാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.