Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടര്‍ക്കഥയാകുമ്പോള്‍ ഔട്ട്ഡേറ്റഡ് ആയി കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യത മാപ്പ്

2018 മുതല്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 9, 2020, 11:35 am IST
inKerala

ഇടുക്കി: സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതാ മേഖലകള്‍ രേഖപ്പെടുത്തിയിട്ടുള്ള മാപ്പിന് ഒരു പതിറ്റാണ്ടിലേറെ പഴക്കം. 2018 മുതല്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതാണ് അവസാനമുണ്ടായ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായ രാജമല പെട്ടിമുടി മണ്ണിടിച്ചിലിലേക്കടക്കം നയിച്ചത്.  

നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 12-14 വര്‍ഷം വരെ പഴക്കമുള്ള മാപ്പാണെന്ന് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ.സജിന്‍ കുമാര്‍ കെ.എസ്. ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴുവാക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആധുനിക ഉപഗ്രഹചിത്രങ്ങള്‍ വെച്ചുള്ള ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകള്‍ കണ്ടെത്തി രേഖപ്പെടുത്തുകയും അപകടം മുന്‍കൂട്ടി പ്രവചിക്കാനാകുന്ന റിയല്‍ ടൈം മഴമാപിനികള്‍ സ്ഥാപിക്കുകയുമാണ് വേണ്ടത്.  

പഞ്ചായത്ത് അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പ്രത്യേകം തിരിച്ചായിരിക്കണം പഠനം നടത്തേണ്ടത്. ഇതിനൊപ്പം മലയോര മേഖലകളെങ്കിലും റിയല്‍ ടൈം മഴ മാപിനികള്‍ സ്ഥാപിക്കണം. നിലവിലെ പഴയ മാപിനികള്‍ ഉപയോഗിക്കുമ്പോള്‍ മഴയുടെ അളവ് അറിയാമെങ്കിലും ഇത്തരം മേഖലകളില്‍ ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം പറയുന്നു.  

ഒരു ദിവസം തന്നെ 30-40 സെ.മീ വരെ മഴയാണ് ഒരിടത്ത് തന്നെ പെയ്യുന്നത്. ഇത്തരത്തിലുള്ള മഴ തന്നെയാണ് ഉരുള്‍പൊട്ടലിന് പ്രധാന കാരണമാകുന്നത്. ഒരു സ്ഥലത്ത് എത്ര മഴ പെയ്താല്‍ അവിടെ ഉരുള്‍പൊട്ടാമെന്നത് മണ്ണിന്റെ ഘടന പഠനത്തിലൂടെ (ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണ് പൂരിതമാകുന്ന വെള്ളത്തിന്റെ അളവ്) കണ്ടെത്താനാകും.  

ഇതനുസരിച്ച് റിയല്‍ ടൈം മഴമാപിനിയുടെ സഹായത്തോടെ മഴ കൂടി അപകട സാധ്യത അടുക്കുമ്പോള്‍ തന്നെ കൃത്യമായി വിവരം അറിയാനാകും. ഇതനുസരിച്ച് ആളുകളെ മാറ്റിപാര്‍പ്പിക്കാനായാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ ഒഴുവാക്കാനാകുമെന്നും ഡോ. സജിന്‍ വ്യക്തമാക്കി. മൂന്നാര്‍ ഗവ. ആര്‍ട്ട്‌സ് കോളേജിന് സമീപം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി 2017ല്‍ തന്നെ പഠനം നടത്തി ഡോ. സജിന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് 2018ല്‍ ഇവിടെ വലിയ ദുരന്തമുണ്ടായത്. അന്ന് കോളേജിന്റെ നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായിരുന്നു

Tags: കേരള സര്‍ക്കാര്‍idukkiLand slideമാപ്പ്രാജമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.