Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍സേവകനായി പോയ ഭര്‍ത്താവിനെയും കാത്ത്…

കാരണവര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പൂജിച്ച ശിലയുമായി കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്.

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Aug 5, 2020, 10:58 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഹരിപ്പാട്: അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ അടിസ്ഥാന ശിലയിടുമ്പോള്‍ കരുവാറ്റയെന്ന ഗ്രാമത്തിലെ കൊച്ചുവീടിന്റെ ഉമ്മറത്തിരിക്കുന്ന 83 കാരിയായ പൊന്നമ്മയുടെ മനസ്സ് അഭിമാനം കൊണ്ടു നിറയുന്നു, ഒപ്പം 28 വര്‍ഷത്തിനു മുന്‍പ് കര്‍സേവയ്‌ക്കായിപോയ ഭര്‍ത്താവിന്റെ മടങ്ങിവരവ് ഒരു മരീചികയായി മാറിയ മനസ്സിന്റെ നൊമ്പരവും.  

1992 ഡിസംബര്‍ ആദ്യവാരത്തിലാണ് കരുവാറ്റ ഇടയ്‌ക്കാട്ട് തെക്കതില്‍ ശിവരാമകാര്‍ണവര്‍ സമീപപ്രദേശങ്ങളിലെ മറ്റു കര്‍സേവകരോടൊപ്പം അയോധ്യയിലേക്ക് യാത്ര തിരിച്ചത്. ഭാര്യ പൊന്നമ്മയേയും അഞ്ചുമക്കളെയും പോറ്റാന്‍ തയ്യല്‍ തൊഴില്‍ സ്വീകരിച്ച കാരണവര്‍ വിശ്വഹിന്ദു പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കാരണവര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പൂജിച്ച ശിലയുമായി കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടത്. കരുവാറ്റ പത്മവളവില്‍ ഗോപി, വെളളംകുളങ്ങര കൈലാസ് വിശ്വനാഥ്, പളളിപ്പാട് നീണ്ടൂര്‍ വ്യാസ മന്ദിരത്തില്‍ മോഹനന്‍, ചിങ്ങോലി പനയില്‍ കിഴക്കതില്‍ പി. പ്രദീപ്, പള്ളിപ്പാട് നീണ്ടൂര്‍ അരിവന്നൂര്‍മഠത്തിലെ കൃഷ്ണനുണ്ണി, കുമാരപുരം ഇടക്കണ്ണംപള്ളില്‍ ചാമ്പപ്രയില്‍ പ്രസന്നന്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റു ചില കര്‍സേവകര്‍.  

അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് എത്തിയ ഇവരെ അവിടെ വച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നുണ്ടായ പോലീസ് അതിക്രമത്തില്‍ പടിഞ്ഞാറെ പത്മവള്ളില്‍ ഗോപിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. 14 ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനുളള തയാറെടുപ്പില്‍ കാരണവരെ മറ്റുളളവര്‍ക്ക് കണ്ടെത്താനായില്ല. കാരണവരില്ലാതെ അവര്‍ മടങ്ങി.  

കൈലാസ് വിശ്വനാഥും, പ്രദീപും ഇന്ന് ജീവിച്ചിരിപ്പില്ല. കാരണവര്‍ ഇന്നു ജീവിച്ചിരിക്കുന്നുവെങ്കില്‍ പ്രായം 88 കഴിഞ്ഞിരിക്കും. ഗൃഹനാഥന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആദ്യമൊക്കെ പൊന്നമ്മയും മക്കളും മുന്നോട്ടുപോയെങ്കിലും നഷ്ടബോധത്തിന്റെ യാഥാര്‍ത്ഥ്യം അവര്‍ പതിയെ തിരിച്ചറിഞ്ഞു. ധര്‍മ്മം ജയിക്കുമെന്നുളള നിശ്ചയദാര്‍ഡ്യവും ആ അമ്മയ്‌ക്കുണ്ടായിരുന്നു. മക്കളെ ഏറെ കഷ്ടപ്പെട്ടാണ് പൊന്നമ്മ വളര്‍ത്തിയത്.

മക്കളെല്ലാം വിവാഹം കഴിഞ്ഞ് മാറിത്താമസമായി. അഞ്ച് ആണ്‍മക്കളില്‍ നാലാമത്തെ മകന്‍ ഉണ്ണിയോടൊപ്പമാണ് 83 കാരി പൊന്നമ്മയുടെ താമസം. മക്കളെ വളര്‍ത്താനായി അവര്‍ വീട് വിറ്റിരുന്നു. ഭര്‍ത്താവിന്റെ സ്മരണ ഉയര്‍ത്താനായി കുടുംബത്ത് ഒരു കൊച്ചുമുറി പണിയണം. അവിടെ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി ശേഷിക്കുന്ന കാലം ജീവിക്കണമെന്നാണ് പൊന്നമ്മയുടെ മോഹം. ഈ ആഗ്രഹം സഫലീകരിക്കാന്‍ ഹിന്ദു സംഘടനകള്‍ മുന്നോട്ടു വരുമെന്നാണ് ഈ അമ്മയുടെ ഇപ്പോഴത്തെ പ്രതീക്ഷ.

Tags: Ayodhyaരാമജന്മഭൂമി പൂജ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

ഉത്തരവിറങ്ങിയ 2020 മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 4663 കാട്ടുപന്നികളെ വെടിവെച്ചുകൊന്നുവെന്ന് വനംമന്ത്രി

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്പന്‍ഷന്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് മന്ത്രി ഗണേഷ് കുമാറെന്ന് അറിഞ്ഞില്ല; മറുപടി നല്‍കാതിരുന്ന ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും

കൃഷ്ണകുമാറും ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ജീവനക്കാരികളുടെ ആരോപണം വ്യാജം

ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും, മാംസാഹാര ഭക്ഷണശാലകൾക്കും നിരോധനം

ഹനുമാന് വടമാല നേദിക്കുന്നത് എന്തിന് ?

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies