Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ എസ്എറ്റി ആശുപത്രി സെക്യൂരിറ്റി പ്രവര്‍ത്തനം താളംതെറ്റി;

എസ്എറ്റിയിലെ സെക്യൂരിറ്റി വിഭാഗം നാല് സാര്‍ജന്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് സാര്‍ജന്റുമാരും അഞ്ച് സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റൈനിലേക്ക് മാറി.

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Jul 31, 2020, 05:57 pm IST
in Kerala

മെഡിക്കല്‍ കോളേജ്: എസ്എറ്റി ആശുപത്രിയിലെ സെക്യൂരിറ്റി പ്രവര്‍ത്തനം താളം തെറ്റി. സെക്യൂരിറ്റി ഓഫീസറില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വിഭാഗത്തില്‍ കാര്യങ്ങള്‍  നോക്കിയിരുന്ന സാര്‍ജന്റുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നിയന്ത്രിക്കാന്‍ ആളില്ലാതെ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് ഇവിടം.

എസ്എറ്റിയിലെ സെക്യൂരിറ്റി വിഭാഗം നാല് സാര്‍ജന്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് സാര്‍ജന്റുമാരും അഞ്ച് സെക്യൂരിറ്റി  ജീവനക്കാരും ക്വാറന്റൈനിലേക്ക് മാറി. ഇതോടെയാണ് കാര്യങ്ങള്‍ വഷളായിരിക്കുന്നത്. ഇപ്പോള്‍  ഒരു സാര്‍ജന്റാണ് എസ്എറ്റിയിലുള്ളത്. ഇദ്ദേഹത്തെ കൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന അവസ്ഥയുണ്ട്. 

ആവശ്യത്തിന് വേണ്ട സാര്‍ജന്റുമാരെ ഡ്യൂട്ടിക്ക് നിയോഗിക്കാനും അധികൃതര്‍ തയാറായിട്ടില്ല. സാര്‍ജന്റുമാരെ നിയോഗിക്കാന്‍  ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറാണ്. എന്നാല്‍ ആ തസ്തിക മാസങ്ങളായി ഒഴിഞ്ഞ നിലയിലാണ്. കഴിഞ്ഞ മേയ് 31 ന് ഉണ്ടായിരുന്നവര്‍ വിരമിച്ചതോടെ പിന്നീട് നിയമനം നടത്തിയിട്ടില്ല.

രണ്ട് സെക്യൂരിറ്റി ഓഫീസറും രണ്ട് അസിസ്റ്റന്റുമാരുമാണ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആശുപത്രികളുടെ സെക്യൂരിറ്റി നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇതില്‍ രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാരും ഒരു അസിസ്റ്റന്റുമാണ് വിരമിച്ചത്. ഇപ്പോള്‍ ഒരു അസിസ്റ്റന്റിന്റെ നിയന്ത്രണത്തിലാണ്  സെക്യൂരിറ്റി  വിഭാഗം. സെക്യൂരിറ്റി ഓഫീസറുടെ  നിയമനം  സംബന്ധിച്ച് മെഡിക്കല്‍  എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തില്‍ വന്ന ഫയല്‍ പോലും  വകുപ്പ് മേധാവി  കുറച്ച് സമയം വേണമെന്ന് കാണിച്ച് മടക്കുകയാണുണ്ടായത്. 

വ്യവസ്ഥയനുസരിച്ച്  ജീവനക്കാര്‍ക്ക് പ്രമോഷനും ട്രാന്‍സ്ഫറും നല്‍കി തസ്തിക നികത്തുന്നതിന് പകരം  മെഡിക്കല്‍ വിഭാഗം മേധാവി സെക്യൂരിറ്റി ഓഫീസര്‍ നിയമനം തടസപ്പെടുത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. മേധാവിയുടെ താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥനെ ഈ വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് തടസം സൃഷ്ടിച്ചതിന് പിന്നിലെന്ന ആരോപണവുമുണ്ട്.

 കൊറോണ പ്രതിസന്ധി രൂക്ഷമായിട്ട് പോലും വകുപ്പ് മേധാവി  ഇക്കാര്യത്തില്‍  അടിയന്തര  തീരുമാനമെടുക്കാത്തത് ആക്ഷേപങ്ങള്‍ക്കു വഴിയൊരുക്കിയിരിക്കുകയാണ്. അടിയന്തരമായി സെക്യൂരിറ്റി ഓഫീസറെ നിയമിച്ചില്ലെങ്കില്‍ എസ്എറ്റി മാത്രമല്ല മെഡിക്കല്‍കോളേജ് ആശുപത്രിയിലെ വരെ സെക്യൂരിറ്റി വിഭാഗം പ്രതിസന്ധിയിലാവുമെന്നു ജീവനക്കാര്‍ പറയുന്നു.  

Tags: തിരുവനന്തപുരംhospitalSAT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.