Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ ഭീകര ബന്ധം തെളിയുന്നു; റമീസിന്റെ മൊഴികളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; കമ്യൂണിസ്റ്റ് ഭീകരര്‍ക്കു വേണ്ടിയും കള്ളക്കടത്ത്

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ റമീസിനും കൂട്ടാളികള്‍ക്കും തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ എന്നിവിടങ്ങളില്‍ വിവിധ ഭീകര-തീവ്രവാദ സംഘടനകളുമായി ഇടപാടുണ്ടായിരുന്നു. 2015 വരെ ഇടപാടുകള്‍ സജീവമായിരുന്നു. ഇവിടങ്ങളിലെ ചില പ്രധാന മതന്യൂനപക്ഷ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി ഉറ്റ ബന്ധമുണ്ടെന്നതിനും തെളിവു കിട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 31, 2020, 10:37 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസിന് തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര-തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും തെളിയുന്നു. കേസിലെ മുഖ്യകണ്ണികളിലൊരാളായ കെ.ടി. റമീസാണ്  ഈ സംസ്ഥാനങ്ങളിലെ ചില ഭീകരരുമായി ബന്ധമുള്ളവരില്‍ പ്രമുഖന്‍. ഇയാളെ ചോദ്യം ചെയ്യുന്ന എന്‍ഐഎയ്‌ക്ക് സുപ്രധാന വിവരങ്ങളാണ് ലഭിക്കുന്നത്.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ റമീസിനും കൂട്ടാളികള്‍ക്കും തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ എന്നിവിടങ്ങളില്‍ വിവിധ ഭീകര-തീവ്രവാദ സംഘടനകളുമായി ഇടപാടുണ്ടായിരുന്നു.  2015 വരെ ഇടപാടുകള്‍ സജീവമായിരുന്നു. ഇവിടങ്ങളിലെ ചില പ്രധാന മതന്യൂനപക്ഷ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി ഉറ്റ ബന്ധമുണ്ടെന്നതിനും തെളിവു കിട്ടി.

ഇസ്ലാമിക-കമ്യൂണിസ്റ്റ് ഭീകര സംഘടനകള്‍ക്ക് സ്വര്‍ണമുള്‍പ്പെടെ കള്ളക്കടത്തു സാധനങ്ങള്‍  റമീസ് കൈമാറിയിട്ടുണ്ട്. പതിമൂന്നു തോക്കുകള്‍ കടത്തിയ  കേസില്‍ പ്രതിയാണ് റമീസ്. ഇനിയും ഇയാളുടെ തോക്കുകടത്തു കേസില്‍ കേരള പോലീസ് നല്‍കേണ്ട ബാലിസ്റ്റിക് റിപ്പോര്‍ട്ട് കസ്റ്റംസിന് കിട്ടിയിട്ടില്ല. കൊറോണ പ്രതിസന്ധിയാണ് ഇതിന് കാരണമായി പറയുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പില്‍ റമീസിന്റെ സ്വാധീനം അത്രയ്‌ക്കാണ്.

മലപ്പുറം എടക്കണ്ടം സെയ്തലവിയാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള മറ്റൊരാള്‍. സെയ്തലവിയെ വര്‍ഷങ്ങള്‍ മുമ്പ് തിരൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ കസ്റ്റംസ് ഓഫീസിനു മുന്നില്‍ സത്യഗ്രഹമിരുന്ന് മോചിപ്പിച്ചത് അന്നത്തെ ഒരു എംപിയായിരുന്നു. അതിനു ശേഷമാണ് സെയ്തലവിയും സുഹൃത്ത് റമീസും കൂട്ടരും ചേര്‍ന്ന് ബിസിനസ് തമിഴ്നാട്ടിലേക്ക് മാറ്റിയത്. അങ്ങനെ എല്‍ടിടിഇയും അല്‍ ഉമയുമായി  അടുപ്പത്തിലുമായി. അതുവഴിയാണ് ഹൈദരാബാദിലും കശ്മീരിലും രാജ്യ വിരുദ്ധ സംഘടനകളുമായി റമീസിന്റെ ചങ്ങാത്തം വളര്‍ന്നത്. ഹൈദരാബാദിലെ ചില പ്രധാന രാഷ്‌ട്രീയക്കാരുമായുള്ള ബന്ധം റമീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അവിടങ്ങളില്‍ സ്വര്‍ണം കൈമാറിയത് റമീസ് സമ്മതിച്ചു.

ഇവരുടെ വിദേശ രാജ്യങ്ങളിലെ ഇടപാടുകള്‍ക്ക് കേരളമായിരുന്നു എക്കാലത്തും സുരക്ഷിതം. എന്നാല്‍, സമ്പാദ്യത്തിന്റെ നിക്ഷേപം ഭൂമിയിലും സ്ഥാപനങ്ങളിലുമായി തമിഴ്നാട്ടിലായിരുന്നു അധികം. അതുവരെ സംരക്ഷിതമായിരുന്ന ഇടപാടുകള്‍ക്ക് കേന്ദ്രത്തില്‍ ഭരണം മാറിയതോടെ  മാറ്റം വന്നു. അതോടെ നിക്ഷേപ ഇടപാടുകള്‍ സംസ്ഥാനത്തേക്കു മാറ്റി. മാളുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വസ്ത്രവില്‍പ്പന ശാലകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവ ചെറുപട്ടണങ്ങള്‍ തോറും വ്യാപകമായത് ഇതേത്തുടര്‍ന്നാണ്.

Tags: സ്വര്‍ണകടത്ത്മാവോയിസ്റ്റ്Terror Fundingറമീസ്‌terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.