Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൈവിട്ട കളിയുമായി തൈക്കാട് മാതൃശിശു ചികിത്സാ കേന്ദ്രം

ഏറ്റവും അധികം ശ്രദ്ധ വേണ്ട പ്രസവ ചികിത്സാ കേന്ദ്രത്തില്‍ നിസംഗതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: തൈക്കാട് മാതൃശിശു ചികിത്സാ കേന്ദ്രത്തില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലാണ്. ഏറ്റവും അധികം ശ്രദ്ധ വേണ്ട പ്രസവ ചികിത്സാ കേന്ദ്രത്തില്‍ നിസംഗതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ആക്ഷേപം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെയുള്ള ആശുപത്രി അധികൃതരുടെ നടപടികള്‍ കൈവിട്ടകളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇവിടെ ചികിത്സയ്‌ക്ക് എത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ആശങ്കയിലായത്. അതിനിടെ ഇന്നലെ വീണ്ടും ഒരാള്‍ക്ക് കൂടി രോഗബാധ ഉണ്ടായി എന്ന വാര്‍ത്തയും പുറത്തുവന്നു. ഇത് അറിഞ്ഞതോടെ ഇവിടത്തെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും അത്യന്തം ആശങ്കയിലാണ്. ഇതുവരെ കൊവിഡ് രോഗബാധയുണ്ടായി എന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും ഇവിടത്തുകാരുടെ ആശങ്കയേറുകയാണ്.  

കൊവിഡ് ചികിത്സ കേന്ദ്രമാക്കിയതിനെ തുടര്‍ന്ന് ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തൈക്കാട് മാതൃശിശു ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് പറയുന്നത്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തൈക്കാട് മാതൃശിശു ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്. തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് രണ്ടുദിവസം കഴിഞ്ഞാണ് ഇവരുടെ സ്രവ പരിശോധനഫലം പോസിറ്റീവായത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എന്നാണ് പറയുന്നത്. ഇതിനുമുമ്പും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതായി സമീപവാസികള്‍ പറയുന്നു. പ്രസവ ശേഷം പേവാര്‍ഡില്‍ കഴിഞ്ഞ ഒരാള്‍ക്കും കൊവിഡ് പോസിറ്റീവായി എന്നാണ് പറയപ്പെടുന്നത്. ഈ സംഭവവും ആശുപത്രി അധികൃതര്‍ പുറത്തറിയിക്കാതെ മറച്ചുവച്ചു എന്നാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. ഇതിനെല്ലാം ആശുപത്രി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കാത്തതാണ് ആശങ്ക ജനിപ്പിക്കുന്നത്.

കൃത്യമായ പരിശോധനകളോ നിരീക്ഷണമോ കൂടാതെ ചികിത്സയ്‌ക്കെത്തുന്നവരെ പ്രവേശിപ്പിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്നുമാണ് ആരോപണം ഉയരുന്നത്. ചികിത്സയ്‌ക്ക് എത്തുന്നവരെ പ്രത്യേകിച്ച് കണ്ടയിന്‍മെന്റ് സോണുകൡ നിന്ന് വരുന്നവരെ പോലും പ്രത്യേകം നിരീക്ഷിച്ച് കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നില്ല. ഏറ്റവുമധികം ശ്രദ്ധവേണ്ട സ്ഥലമാണ് പ്രസവ ചികിത്സാ കേന്ദ്രം. അവിടെ ഒരു തരത്തിലുള്ള വീഴ്ചകളും വരാതെ നോക്കേണ്ട കടമ ഇവിടത്തെ അധികാരികള്‍ക്ക് ഉണ്ട്.  ചികിത്സയ്‌ക്കായി ഇവിടെയെത്തുന്നവരുടെ ഭയാശങ്കകള്‍ ദൂരീകരിക്കേണ്ട നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: babyhospitalmother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.