Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മുകുന്ദന്റെ ദുഖത്തിന് അറുതിയില്ല

മുകുന്ദന്റെ ദുഖത്തിന് അറുതിയില്ല. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കാട്ടുനായ്‌ക്കകോളനിയിലെ മുകുന്ദന്റെ ദുരിതമകറ്റാന്‍ അധികാരികള്‍ കണ്ണു തുറക്കണം. ജീപ്പ് അപകടത്തില്‍പ്പെട്ട് നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ 11 വര്‍ഷമായി മുകുന്ദന്‍ കിടപ്പിലാണ്. മുകുന്ദന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് 2009 ഫെബ്രവരി പത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 11:32 am IST
in Wayanad
മുകുന്ദന്‍

മുകുന്ദന്‍

തിരുനെല്ലി: മുകുന്ദന്റെ ദുഖത്തിന് അറുതിയില്ല. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കാട്ടുനായ്‌ക്കകോളനിയിലെ മുകുന്ദന്റെ ദുരിതമകറ്റാന്‍ അധികാരികള്‍ കണ്ണു തുറക്കണം.  ജീപ്പ് അപകടത്തില്‍പ്പെട്ട് നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ 11 വര്‍ഷമായി മുകുന്ദന്‍ കിടപ്പിലാണ്. മുകുന്ദന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് 2009 ഫെബ്രവരി പത്ത്. 

വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിയില്‍ നടക്കുന്ന ഇക്കോ ഡെവലപ്പ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുവാന്‍ അസിസ്റ്റന്റ് വൈല്‍ഡ് വാര്‍ഡന്റെ ഓഫിസിലെ ഫോറസ്റ്റര്‍ വിനോദ്കുമാറിന്റെ ജീപ്പില്‍ യാത്ര ചെയ്യുമ്പോളാണ് നായ്‌ക്കട്ടി പാലത്തിന് സമീപത്ത് വെച്ച് ജീപ്പ് മറിയുന്നത്. ബേഗുര്‍ കോളനിയിലെ മാസ്തി, വിനോദ് എന്നിവര്‍ അപകടത്തില്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. 

മുകുന്ദന്റ നട്ടെല്ല് തകര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജുകളില്‍ മാസങ്ങള്‍ നീണ്ട ചികില്‍സ നടത്തിയെങ്കിലും  മുകുന്ദന് എണീറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.  ഭക്ഷണം കഴിക്കണമെങ്കില്‍ ഭാര്യ ബിന്ദു ഭക്ഷണം വാരി കൊടുക്കണം. അതു കൊണ്ട് തന്നെ ബിന്ദുവിന് കൂലി പണിക്ക് പോലും പോകുവാന്‍ കഴിയില്ല. വനം വകുപ്പില്‍ നിന്നും കാര്യമായ ഒരു ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല.  

പലതവണ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസില്‍ ബിന്ദു ഭര്‍ത്താവിന്റെ അവസ്ഥ അറിയിച്ചെങ്കിലും അധികാരികള്‍ മുഖം തിരിക്കുകയാണ് ചെയ്തത്. അപകടത്തില്‍പ്പെട്ട ജീപ്പ് പോണ്ടിച്ചേരി രജിട്രേഷനുള്ള വാഹനത്തിന് രേഖകള്‍ കൃത്യമല്ലത്തിനാല്‍ ഇന്‍ഷുറന്‍സ് അനുകുല്യവും ലഭിച്ചില്ല. കേസ് നടത്തിയ അഭിഭാഷകന്‍ ചികില്‍സ രേഖകള്‍ അടക്കം കേസിന്റെ ആവശ്യത്തിന് കൊണ്ടു പോയെങ്കിലും ഒരു നടപടിയും ഉണ്ടായിെല്ലന്നും രേഖകള്‍ തിരികെ ചോദിച്ചിട്ടും തന്നില്ലെന്നും ബിന്ദു പറഞ്ഞു.  

മഴ പെയ്താല്‍ നനയാതെ കിടക്കാന്‍ വീടു പോലുമില്ലാത്ത സ്ഥിതിയാണ് ഇവരുടെതേത്. ഇടയ്‌ക്ക് പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രവത്തകര്‍ എത്തി മൂത്രം പോകുന്നതിനുള്ള ട്യൂബ് മാറ്റി നല്‍കും. പലരും ചെയ്യുന്ന ചെറിയ സഹായമാണ് ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അധികാരികള്‍ ഇടപ്പെട്ട് തന്റെ ദുരിതത്തിന് പരിഹാരമാക്കുമെന്ന് പ്രതിക്ഷയിലാണ് മുകുന്ദനും കുടുംബവും കഴിയുന്നത്. 

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.