Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തെ താവളമാക്കി ഭീകരര്‍; കൈയും കെട്ടി സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ്സിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 28, 2020, 06:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ കേരളത്തില്‍ ഉണ്ടെന്ന ഭീതി ജനകമായ വിവരങ്ങള്‍ പുറത്തുവരുമ്പോഴും സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പേരിന് മാത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ്  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഭീകര സാനിധ്യം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിദേശ അന്വേഷണ ഏജന്‍സികളും സ്ഥിരീകരിക്കുന്നു. എന്നാല്‍ ഭീകരവാദപ്രവര്‍ത്തനത്തെ സംബന്ധിച്ച് സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ഭാഗത്തു നിന്നും  ഒരു നടപടിപോലും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ്സിന് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനായില്ല. തുടര്‍ന്ന് കളിയിക്കാവിളയിലെ എസ്‌ഐയുടെ കൊലപാതകം, സ്വര്‍ണകടത്ത് തുടങ്ങിയ ഭീകരപ്രവര്‍ത്തനങ്ങളെ തിരിച്ചറിയാന്‍ പോലും സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിനായില്ല.

മുന്‍കാലങ്ങളിലും ഭീകരരുടെ സാനിധ്യം സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടും സംസ്ഥാന പോലീസ് ഒന്നും ചെയ്തില്ല. കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ ഭീകരസാനിധ്യം, ലൗജിഹാദ്, ഭീകരപ്രവര്‍ത്തനത്തിന് കുഴല്‍പ്പണം കടത്തല്‍ തുടങ്ങിയ റിപ്പോര്‍ട്ടുകളെ തള്ളികളയുകയുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കാലാകാലങ്ങളായി ചെയ്തിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെയും വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും വധിക്കാന്‍ ഭീകരര്‍ ശ്രമിച്ചിരുന്ന കേസുകള്‍ പോലും നിസാരവത്കരിക്കാനാണ് പോലീസ് ശ്രമിച്ചത്. എബിവിപി നേതാക്കളായ വിശാല്‍, സച്ചിന്‍ ഗോപാല്‍, എസ്എഫ്‌ഐ നേതാവ് അഭിമന്യു തുടങ്ങിയവരുടെ കൊലപാതകത്തില്‍ ഭീകരരുടെ സാനിധ്യവും ഇടപെടലും തെളിഞ്ഞിട്ടും ഈ കേസുകള്‍ എന്‍ഐഎ ഉള്‍പ്പടെയുള്ള അന്വേഷണ സംഘത്തിന് കൈമാറാന്‍  സംസ്ഥാനം തയ്യാറായില്ല.  

കണ്ണൂരിലെ കനകമലയില്‍ 2016 ഒക്‌ടോബറില്‍ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിക്കുകയും എന്‍ഐഎ സംഘം പ്രദേശം വളയുകയും ഭീകരരെ പിടികൂടുകയും ചെയ്തു. ഇതില്‍ ആറുപേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നെന്ന് കോടതിയും കണ്ടെത്തി. ഈ കേസില്‍ സംസ്ഥാന പോലീസ് ഒരു ഇടപെടലും നടത്തിയില്ല എന്നതിനപ്പുറം ഭീകരസാനിധ്യത്തെ കുറിച്ച് തുടര്‍ അന്വേഷണങ്ങളോ മുന്‍കരുതലുകളോ ഇതുവരെ സ്വീകരിച്ചിട്ടില്ല. വളപട്ടണം, കനകമല, കണ്ണൂര്‍, തലശ്ശേരി കേന്ദ്രീകരിച്ച് നിരവധി പേരാണ് ഐഎസ് അനുബന്ധകേസുകളില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് ഇവിടങ്ങളില്‍ നിന്ന് പലരും പോയതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയതായി ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന ഒരു വിവരവും നിലവില്‍ പോലീസിന്റെ കൈയില്‍ ഇല്ലെന്നതാണ് വസ്തുത.

കളിയിക്കാവിളയിലെ എസ്‌ഐയെ കൊലപെടുത്താന്‍ ഉപയോഗിച്ച കത്തി തലസ്ഥാനത്തെ ബസ്റ്റാന്റിലെ ആളൊഴിഞ്ഞ ഭാഗത്തും തോക്ക് കൊച്ചിയിലെ ഓടയില്‍ നിന്നുമാണ് എന്‍ഐഎ സംഘം കണ്ടെത്തിയത്. ഭീകരര്‍ക്ക് കേരളത്തില്‍ നിന്നും സഹായം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഇവിടെയും തമിഴ്‌നാട് ക്യു ബ്രാഞ്ചിനോട് സഹകരിക്കാനോ ഭീകരവാദ സാന്നിധ്യത്തെക്കുറിച്ച് തുരന്വേഷണം നടത്താനോ സംസ്ഥാന പോലീസ് തയ്യാറായില്ല.

Tags: keralaterroristsഡിജിപിTerror Funding
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies