Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുകെയില്‍ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാന്‍ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം യുവതികള്‍ ഇരകളായി;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

വെള്ളക്കാരായ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നതും ഡാന്‍സ് ചെയ്യുന്നതും മദ്യപിക്കുന്നതും ഒന്നും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു സംഘമാണ് ഈ ഗ്യാങ്. ഒരു തരത്തിലുള്ള മതപരമായ ശിക്ഷ ആയാണ് ഈ ബലാത്സംഗത്തേയും പീഡനത്തേയും ഇവര്‍ കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 05:16 pm IST
in World

ലണ്ടന്‍: കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടെ അഞ്ചു ലക്ഷത്തോളം അമുസ്ലിങ്ങളായ പെണ്കുട്ടികളെ മുസ്ലിം യുവാക്കള്‍ നയിക്കുന്ന ഗ്രൂമിങ് ഗ്യാങ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തല്‍. യുകെയില്‍ ഏറെ വിവാദമായ ബലാത്സംഗക്കേസിലെ ഇരയായ ഡോ. എല്ല ഹില്ലിന്റേതാണ് വെളിപ്പെടുത്തല്‍. കോമേഡിയന്‍മാരായ കോണ്‍സ്റ്റാന്റിന്‍ കിസിന്‍, ഫ്രാന്‍സിസ് ഫോസ്റ്റര്‍ എന്നിവരുടെ യുട്യൂബ് ചാനല്‍ ഷോ ട്രിഗര്‍നോമെട്രിക്ക് എന്ന അഭിമുഖപരിപാടിയിലാണ് എല്ല മനസുതുറന്നത്. മുസ്ലിം യുവാക്കളുടെ ഇത്തരത്തിലുള്ള ഗ്യാങ്ങുകളില്‍ ഭൂരിപക്ഷവും പാക്കിസ്ഥാനികളാണെന്നും എല്ല വ്യക്തമാക്കുന്നു. വളരെ മാന്യമായി വസ്ത്രം ധരിച്ച് ആകര്‍ഷകമായ പെരുമാറ്റത്തോടെ എത്തുന്ന ഈ ഗ്രൂമിങ് ഗ്യാങ്ങിലെ യുവാക്കള്‍ ലക്ഷ്യമിടുന്നത് മാളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള പെണ്‍കുട്ടികളെ ആണ്.

20 വര്‍ഷം മുന്‍പ് ഒരു പാക്കിസ്ഥാന്‍കാരനിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ ഇര കൂടിയാണ് എല്ല. സ്‌നേഹം നടിച്ചു ഒപ്പം കൂടുന്ന ഇത്തരം ഗ്യാങ്ങിന്റെ മുഖ്യലക്ഷ്യം മതപരമായ കാര്യങ്ങളാണെന്നും അതിനു വേണ്ടി താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും എല്ല വിവരിച്ചു. പഠന സമയത്ത് പ്രേമം നടിച്ചു ഒപ്പം കൂടിയ പാക്കിസ്ഥാനി യുവാവ് ആദ്യം സ്‌നേഹത്തോടെ പെരുമാറിയെങ്കിലും പിന്നീട് അതു ലൈംഗികതയിലേക്ക് വഴിമാറിയതോടെ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മാത്രമല്ല, പാക്കിസ്ഥാനി യുവാവിനെ പറ്റി താന്‍ നടത്തിയ അന്വേഷണത്തില്‍ മുഴുവന്‍ ദുരൂഹതകളാണ് കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനാണ് ഇത്തരത്തില്‍ മുസ്ലിം അല്ലാത്ത യുവതികളെ കരുതിക്കൂട്ടി ബലാത്സംഗം ചെയ്യുന്ന ഗ്രൂമര്‍ ഗ്യാങ് എന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന് മനസിലായത്. എന്നാല്‍, ഇതു കണ്ടെത്തുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. റോതര്‍ഹാം, ഷെഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളിലേക്ക് കൊണ്ടുപോയി. ബലാത്സംഗം, പീഡനം, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി. ക്രൂരതകളാണ് യുവാവില്‍ നിന്നുണ്ടായത്. മാതാപിതാക്കളെ അടക്കം വധിക്കുമെന്ന് ഭീഷണി മുന്‍നിര്‍ത്തി ആയിരുന്നു പീഡനം. ഒരു വര്‍ഷത്തോളം ഇതു തുടര്‍ന്നു. ഒരിക്കല്‍ ഈ ഗ്യാങ്ങില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തിയെങ്കിലും പാക്കിസ്ഥാനിയും കൂട്ടുകാരും വീട്ടില്‍ അതിക്രമിച്ചു കയറി എല്ലാവരേയും വധിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ താന്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ബലാത്സംഗം അടക്കം ഒരു കാര്യങ്ങളും പുറത്തുപറയരുതെന്നും വേണമെങ്കില്‍ പേര് ഉള്‍പ്പടെ മാറ്റി വേറേ നാട്ടില്‍ പോയി ജീവിക്കാനുമാണ് ഗ്രൂമര്‍ ഗ്യാങ് പറഞ്ഞത്. പോലീസിനോട് തന്റെ മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോഴും തത്കാലം രക്ഷപെടാന്‍ മറ്റൊരു സ്ഥലത്തേക്ക് മാറാനാണ് പറഞ്ഞത്. 

പിന്നീട് താന്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ഗ്രൂമിങ് സംഘത്തിന്റെ പ്രവര്‍ത്തന രീതി മനസിലായത്. വെള്ളക്കാരായ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നതും ഡാന്‍സ് ചെയ്യുന്നതും മദ്യപിക്കുന്നതും ഒന്നും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു സംഘമാണ് ഈ ഗ്യാങ്. ഒരു തരത്തിലുള്ള മതപരമായ ശിക്ഷ ആയാണ് ഈ ബലാത്സംഗത്തേയും പീഡനത്തേയും ഇവര്‍ കാണുന്നത്. വളരെ വേഗം ലഭിക്കുന്ന മാംസമാണ് വെള്ളക്കാരായ യുവതികളുടേത് എന്ന ബോധമാണ് ഈ മുസ്ലിം യുവാക്കളുടെ ഗ്യാങ്ങിനുള്ളത്. ബ്രിട്ടനില്‍ ഇപ്പോഴും ഈ ഗ്യാങ്ങുകള്‍ സജീവമാണെന്നും വെളിപ്പെടുത്തുന്നു എല്ല ഹില്‍.

Tags: pakistanമുസ്ലീംislamistsJihadRape JihadGrooming Gang
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.