Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യവിരുദ്ധരുടെ താവളം

നയതന്ത്ര ബാഗേജ് എന്ന് ലേബലൊട്ടിച്ച സംവിധാനം വഴി സ്വര്‍ണം കടത്തിയവര്‍ അതേ മാര്‍ഗമുപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തിക്കൊണ്ടുവരാനുള്ള സാധ്യത തള്ളാനാകില്ല. രാജ്യത്തെ ബാധിക്കുന്ന വിവരങ്ങളും നയതന്ത്ര ബഗേജിന്റെ ആനുകൂല്യം മുതലെടുത്ത് കടത്താം. ഇതിനെല്ലാം സഹായകരമായ നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു എന്നാണ് സൂചന.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 10, 2020, 04:45 pm IST
in Kerala

തിരുവനന്തപുരം: വ്യക്തിവിവരങ്ങള്‍ വിദേശത്തേക്ക് കടത്തിയതുമുതല്‍ സ്വര്‍ണക്കടത്ത് കേസുകളില്‍ വരെ മുഖ്യമന്ത്രി പിണറായിയും കൂട്ടരും പ്രതിക്കൂട്ടിലാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രഹസ്യ താവളമാകുന്നു. രാജ്യരഹസ്യങ്ങള്‍ വിദേശത്തേക്കു ചോരുന്നുവെന്ന സംശയവും ശക്തം.  

സ്പ്രിങ്കഌറില്‍ വ്യക്തികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ന്നപ്പോള്‍ സ്വര്‍ണക്കടത്ത് കേസ് ഗൗരവതരമായ മറ്റ് ചില സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  നയതന്ത്ര ബാഗേജ് എന്ന് ലേബലൊട്ടിച്ച സംവിധാനം വഴി സ്വര്‍ണം കടത്തിയവര്‍ അതേ മാര്‍ഗമുപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തിക്കൊണ്ടുവരാനുള്ള സാധ്യത തള്ളാനാകില്ല. രാജ്യത്തെ ബാധിക്കുന്ന വിവരങ്ങളും നയതന്ത്ര ബഗേജിന്റെ ആനുകൂല്യം മുതലെടുത്ത് കടത്താം.  ഇതിനെല്ലാം സഹായകരമായ നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു എന്നാണ് സൂചന.

കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് കള്ളക്കടത്തുവഴി കേരളത്തിലേക്ക് എത്തുന്നത്. ഇതെവിടേക്കുപോകുന്നു എന്നത് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള അന്വേഷണങ്ങളെ മുളയിലേ നുള്ളുകയാണ്  മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ള കള്ളക്കടത്തുകാര്‍.  

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ഐടി മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ ആരൊക്കെ പങ്കെടുക്കുന്നു എന്ന് വ്യക്തമായ ധാരണ ആര്‍ക്കുമുണ്ടാകാറില്ല.  സംസ്ഥാനത്തിന് ഇതു കൊണ്ട് യാതൊരു ഗുണവുമുണ്ടാകാറില്ല. പലതും പകുതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഏതെങ്കിലും സ്റ്റാര്‍ട്ടപ് കമ്പനികളെ മുന്നില്‍ നിര്‍ത്തിയായിരിക്കും വിദേശികള്‍ സര്‍ക്കാരുമായി അടുത്ത് ഇടപഴകി പരിപാടികള്‍ സംഘടിപ്പിക്കുന്നതും കരാറില്‍ ഒപ്പു വയ്‌ക്കുന്നതും. ഇവര്‍ സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രിയുടെ ഓഫീസുമായി പലപ്പോഴും ബന്ധപ്പെടാറുമുണ്ട്.  

വികസനത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിരോധിത സംഘടനകളുടെ ആളുകള്‍ വരെയുണ്ട്. ഇതിനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സംരക്ഷണമുണ്ട്. ഇപ്പോഴത്തെ സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് സെക്രട്ടേറിയറ്റില്‍ കയറി ഇറങ്ങിയത് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുമായിട്ടായിരുന്നു. സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളുമായി നല്ല സ്വാധീനവും സ്വപ്‌നയ്‌ക്കുണ്ടായിരുന്നു. അതീവ രഹസ്യവിഭാഗത്തില്‍ സ്വാധീനവും ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്നയെ തടയാറില്ല.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.