Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യവിരുദ്ധരുടെ താവളം

നയതന്ത്ര ബാഗേജ് എന്ന് ലേബലൊട്ടിച്ച സംവിധാനം വഴി സ്വര്‍ണം കടത്തിയവര്‍ അതേ മാര്‍ഗമുപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തിക്കൊണ്ടുവരാനുള്ള സാധ്യത തള്ളാനാകില്ല. രാജ്യത്തെ ബാധിക്കുന്ന വിവരങ്ങളും നയതന്ത്ര ബഗേജിന്റെ ആനുകൂല്യം മുതലെടുത്ത് കടത്താം. ഇതിനെല്ലാം സഹായകരമായ നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു എന്നാണ് സൂചന.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 10, 2020, 04:45 pm IST
in Kerala

തിരുവനന്തപുരം: വ്യക്തിവിവരങ്ങള്‍ വിദേശത്തേക്ക് കടത്തിയതുമുതല്‍ സ്വര്‍ണക്കടത്ത് കേസുകളില്‍ വരെ മുഖ്യമന്ത്രി പിണറായിയും കൂട്ടരും പ്രതിക്കൂട്ടിലാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രഹസ്യ താവളമാകുന്നു. രാജ്യരഹസ്യങ്ങള്‍ വിദേശത്തേക്കു ചോരുന്നുവെന്ന സംശയവും ശക്തം.  

സ്പ്രിങ്കഌറില്‍ വ്യക്തികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ന്നപ്പോള്‍ സ്വര്‍ണക്കടത്ത് കേസ് ഗൗരവതരമായ മറ്റ് ചില സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  നയതന്ത്ര ബാഗേജ് എന്ന് ലേബലൊട്ടിച്ച സംവിധാനം വഴി സ്വര്‍ണം കടത്തിയവര്‍ അതേ മാര്‍ഗമുപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തിക്കൊണ്ടുവരാനുള്ള സാധ്യത തള്ളാനാകില്ല. രാജ്യത്തെ ബാധിക്കുന്ന വിവരങ്ങളും നയതന്ത്ര ബഗേജിന്റെ ആനുകൂല്യം മുതലെടുത്ത് കടത്താം.  ഇതിനെല്ലാം സഹായകരമായ നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു എന്നാണ് സൂചന.

കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് കള്ളക്കടത്തുവഴി കേരളത്തിലേക്ക് എത്തുന്നത്. ഇതെവിടേക്കുപോകുന്നു എന്നത് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള അന്വേഷണങ്ങളെ മുളയിലേ നുള്ളുകയാണ്  മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ള കള്ളക്കടത്തുകാര്‍.  

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ഐടി മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ ആരൊക്കെ പങ്കെടുക്കുന്നു എന്ന് വ്യക്തമായ ധാരണ ആര്‍ക്കുമുണ്ടാകാറില്ല.  സംസ്ഥാനത്തിന് ഇതു കൊണ്ട് യാതൊരു ഗുണവുമുണ്ടാകാറില്ല. പലതും പകുതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഏതെങ്കിലും സ്റ്റാര്‍ട്ടപ് കമ്പനികളെ മുന്നില്‍ നിര്‍ത്തിയായിരിക്കും വിദേശികള്‍ സര്‍ക്കാരുമായി അടുത്ത് ഇടപഴകി പരിപാടികള്‍ സംഘടിപ്പിക്കുന്നതും കരാറില്‍ ഒപ്പു വയ്‌ക്കുന്നതും. ഇവര്‍ സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രിയുടെ ഓഫീസുമായി പലപ്പോഴും ബന്ധപ്പെടാറുമുണ്ട്.  

വികസനത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിരോധിത സംഘടനകളുടെ ആളുകള്‍ വരെയുണ്ട്. ഇതിനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സംരക്ഷണമുണ്ട്. ഇപ്പോഴത്തെ സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് സെക്രട്ടേറിയറ്റില്‍ കയറി ഇറങ്ങിയത് സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുമായിട്ടായിരുന്നു. സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസുകളുമായി നല്ല സ്വാധീനവും സ്വപ്‌നയ്‌ക്കുണ്ടായിരുന്നു. അതീവ രഹസ്യവിഭാഗത്തില്‍ സ്വാധീനവും ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്നയെ തടയാറില്ല.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.