Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുക്കത്ത് കരനെല്‍ കൃഷി സംഘത്തിന്റെ വിജയഗാഥ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍കൃഷിയില്‍ ഒരുകൈ നോക്കാമെന്ന് മുക്കത്തെ പുതുതലമുറയില്‍ പെട്ട കരനെല്‍ കൃഷി സംഘത്തിന്റെ ആശയത്തെ നഗരസഭയും കൃഷിഭവനും ഏറ്റെടുത്തപ്പോള്‍ 42 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ വിത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 10:09 am IST
in Kozhikode
മുക്കത്തെ കരനെല്‍ കൃഷിസ്ഥലങ്ങള്‍

മുക്കത്തെ കരനെല്‍ കൃഷിസ്ഥലങ്ങള്‍

മുക്കം: സ്വന്തം സ്ഥലത്ത് വിളയിച്ച നെല്ല് കൊണ്ട് ഇത്തവണ ചോറുണ്ണാമെന്ന പ്രതീക്ഷയിലാണ് മുക്കത്തെ കരനെല്‍ കൃഷി കൂട്ടായ്‌മയിലെ അംഗങ്ങള്‍. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളില്‍ വലിയ ചെലവില്ലാതെ കൃഷി ചെയ്യാമെന്നതാണ് കരനെല്‍ കൃഷിയുടെ മേന്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍കൃഷിയില്‍ ഒരുകൈ നോക്കാമെന്ന് മുക്കത്തെ പുതുതലമുറയില്‍ പെട്ട കരനെല്‍ കൃഷി സംഘത്തിന്റെ ആശയത്തെ നഗരസഭയും കൃഷിഭവനും ഏറ്റെടുത്തപ്പോള്‍ 42 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ വിത്തിറക്കിയത്. ഓരോ പ്രദേശത്തും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.  

വിനോദ് മണാശേരി, കെ. മോഹനന്‍ എന്നിവരാണ് കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്നത്. കൃഷി ഓഫീസര്‍ ഡോ. പ്രിയ മോഹന്റ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാങ്കേതിക സഹായവും ലഭ്യമായി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിലം ഒരുക്കി നല്‍കിയത്. പ്രതിരോധശേഷി കൂടിയ ജ്യോതി ഇനത്തില്‍പ്പെട്ട വിത്തും ഔഷധ ഗുണമുള്ള രക്തശാലി, നവര വിത്തുമാണ് കൃഷിക്ക് ഉപയോഗിച്ചത്. താരതമ്യേന ഉയര്‍ന്ന വിളവ് തരുന്നതും രോഗബാധ കുറവുള്ളതുമാണ് ഈ ഇനം.  

നൂറ്റിപ്പത്ത് ദിവസത്തിനകം വിളവെടുക്കാവുമെന്നതാണ് മറ്റൊരു മേന്മ. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പുള്ള പൊടി മഴയില്‍ നിലമൊരുക്കി വിത്ത് എറിയണം. പദ്ധതിയുടെ ഭാഗമായി വിത്തിട്ട പറമ്പുകള്‍ എല്ലാം പച്ചപിടിച്ച പാടങ്ങളായി മാറിയ കാഴ്ചയാണ് മുക്കത്തെ കരനെല്‍ കൃഷിയിടങ്ങളില്‍ ഇപ്പോള്‍ കാണുന്നത്. മുന്‍കാലങ്ങളില്‍  നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായിരുന്ന കരനെല്‍കൃഷി ജില്ലയില്‍ വളരെ കുറച്ച് കര്‍ഷകരെ നിലവില്‍ ചെയ്തു വരുന്നുള്ളൂ. കരനെല്‍ കൃഷിയുടെ ഭാഗമായി ലഭിക്കുന്ന വൈക്കോല്‍ മില്‍ക്ക് സൊസൈറ്റികളിലൂടെ ഏറ്റെടുത്ത് ക്ഷീര നഗരം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. കരനെല്‍കൃഷി പാടങ്ങള്‍ നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. ശ്രീധരന്‍, നഗരസഭ സെക്രട്ടറി എന്‍.കെ. ഹരീഷ്, കൃഷി ഓഫീസര്‍ ഡോ. പ്രിയ മോഹന്‍  എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags: mukkam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കത്ത് തുണിക്കടയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം

Kerala

കോഴിക്കോട് 15 കാരി ഗര്‍ഭിണിയായി; അതിഥി തൊഴിലാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍

Kerala

കോഴിക്കോട് കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Kerala

മുക്കത്ത് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് : പ്രതിഷേധം തുടരുന്നു, ടെസ്റ്റ് ഇന്നും തടസപ്പട്ടു

പുതിയ വാര്‍ത്തകള്‍

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.