Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുക്കത്ത് കരനെല്‍ കൃഷി സംഘത്തിന്റെ വിജയഗാഥ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍കൃഷിയില്‍ ഒരുകൈ നോക്കാമെന്ന് മുക്കത്തെ പുതുതലമുറയില്‍ പെട്ട കരനെല്‍ കൃഷി സംഘത്തിന്റെ ആശയത്തെ നഗരസഭയും കൃഷിഭവനും ഏറ്റെടുത്തപ്പോള്‍ 42 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ വിത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 10:09 am IST
in Kozhikode
മുക്കത്തെ കരനെല്‍ കൃഷിസ്ഥലങ്ങള്‍

മുക്കത്തെ കരനെല്‍ കൃഷിസ്ഥലങ്ങള്‍

മുക്കം: സ്വന്തം സ്ഥലത്ത് വിളയിച്ച നെല്ല് കൊണ്ട് ഇത്തവണ ചോറുണ്ണാമെന്ന പ്രതീക്ഷയിലാണ് മുക്കത്തെ കരനെല്‍ കൃഷി കൂട്ടായ്‌മയിലെ അംഗങ്ങള്‍. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളില്‍ വലിയ ചെലവില്ലാതെ കൃഷി ചെയ്യാമെന്നതാണ് കരനെല്‍ കൃഷിയുടെ മേന്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍കൃഷിയില്‍ ഒരുകൈ നോക്കാമെന്ന് മുക്കത്തെ പുതുതലമുറയില്‍ പെട്ട കരനെല്‍ കൃഷി സംഘത്തിന്റെ ആശയത്തെ നഗരസഭയും കൃഷിഭവനും ഏറ്റെടുത്തപ്പോള്‍ 42 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ വിത്തിറക്കിയത്. ഓരോ പ്രദേശത്തും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.  

വിനോദ് മണാശേരി, കെ. മോഹനന്‍ എന്നിവരാണ് കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്നത്. കൃഷി ഓഫീസര്‍ ഡോ. പ്രിയ മോഹന്റ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാങ്കേതിക സഹായവും ലഭ്യമായി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിലം ഒരുക്കി നല്‍കിയത്. പ്രതിരോധശേഷി കൂടിയ ജ്യോതി ഇനത്തില്‍പ്പെട്ട വിത്തും ഔഷധ ഗുണമുള്ള രക്തശാലി, നവര വിത്തുമാണ് കൃഷിക്ക് ഉപയോഗിച്ചത്. താരതമ്യേന ഉയര്‍ന്ന വിളവ് തരുന്നതും രോഗബാധ കുറവുള്ളതുമാണ് ഈ ഇനം.  

നൂറ്റിപ്പത്ത് ദിവസത്തിനകം വിളവെടുക്കാവുമെന്നതാണ് മറ്റൊരു മേന്മ. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പുള്ള പൊടി മഴയില്‍ നിലമൊരുക്കി വിത്ത് എറിയണം. പദ്ധതിയുടെ ഭാഗമായി വിത്തിട്ട പറമ്പുകള്‍ എല്ലാം പച്ചപിടിച്ച പാടങ്ങളായി മാറിയ കാഴ്ചയാണ് മുക്കത്തെ കരനെല്‍ കൃഷിയിടങ്ങളില്‍ ഇപ്പോള്‍ കാണുന്നത്. മുന്‍കാലങ്ങളില്‍  നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായിരുന്ന കരനെല്‍കൃഷി ജില്ലയില്‍ വളരെ കുറച്ച് കര്‍ഷകരെ നിലവില്‍ ചെയ്തു വരുന്നുള്ളൂ. കരനെല്‍ കൃഷിയുടെ ഭാഗമായി ലഭിക്കുന്ന വൈക്കോല്‍ മില്‍ക്ക് സൊസൈറ്റികളിലൂടെ ഏറ്റെടുത്ത് ക്ഷീര നഗരം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. കരനെല്‍കൃഷി പാടങ്ങള്‍ നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. ശ്രീധരന്‍, നഗരസഭ സെക്രട്ടറി എന്‍.കെ. ഹരീഷ്, കൃഷി ഓഫീസര്‍ ഡോ. പ്രിയ മോഹന്‍  എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags: mukkam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കത്ത് തുണിക്കടയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം

Kerala

കോഴിക്കോട് 15 കാരി ഗര്‍ഭിണിയായി; അതിഥി തൊഴിലാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍

Kerala

കോഴിക്കോട് കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Kerala

മുക്കത്ത് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് : പ്രതിഷേധം തുടരുന്നു, ടെസ്റ്റ് ഇന്നും തടസപ്പട്ടു

പുതിയ വാര്‍ത്തകള്‍

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.