Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൊമ്പരമായി ഭിന്നശേഷിക്കാരായ കുട്ടികള്‍; പരിശീലനകേന്ദ്രങ്ങള്‍ അടഞ്ഞുതന്നെ

സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് മുടങ്ങാതെ വിവിധതരം തെറാപ്പികളും സ്‌പെഷ്യല്‍ ടീച്ചേഴ്‌സിന്റെ സേവനവും ആവശ്യമാണ്. ചികിത്സയും പഠനവും കൂടിച്ചേര്‍ന്ന രീതിയാണിത്. സംസാരവൈകല്യമുള്ളവര്‍ക്ക് സ്പീച്ച് തെറാപ്പി, പെരുമാറ്റവൈകല്യമുള്ളവര്‍ക്ക് ബിഹേവിയറല്‍ തെറാപ്പി, സൈക്കോളജിക്കല്‍ തെറാപ്പി ഇങ്ങനെ പലതരം രീതികളുണ്ട്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jul 2, 2020, 04:10 pm IST
in Kerala

തൃശൂര്‍: കൊറോണയെത്തുടര്‍ന്നുള്ള ലോക്ഡൗണില്‍ സംസ്ഥാനത്ത് ഏറ്റവും പ്രയാസമനുഭവിക്കുന്ന വിഭാഗമാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍. തെറാപ്പി സെന്ററുകളും സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സെന്ററുകളും അടച്ചിട്ടിരിക്കുന്നതിനാല്‍ നാലു മാസമായി ഇവര്‍ വീട്ടുതടങ്കലിലാണ്.  

സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് മുടങ്ങാതെ വിവിധതരം തെറാപ്പികളും സ്‌പെഷ്യല്‍ ടീച്ചേഴ്‌സിന്റെ സേവനവും ആവശ്യമാണ്. ചികിത്സയും പഠനവും കൂടിച്ചേര്‍ന്ന രീതിയാണിത്. സംസാരവൈകല്യമുള്ളവര്‍ക്ക് സ്പീച്ച് തെറാപ്പി, പെരുമാറ്റവൈകല്യമുള്ളവര്‍ക്ക് ബിഹേവിയറല്‍ തെറാപ്പി, സൈക്കോളജിക്കല്‍ തെറാപ്പി ഇങ്ങനെ പലതരം രീതികളുണ്ട്.  

 മാനസികവും ശാരീരികവുമായ തെറാപ്പികള്‍ ലഭിക്കാതാവുന്നതോടെ ഇവരുടെ മാനസിക നില തകരാറിലാകും. വീട്ടില്‍ അടച്ചിട്ടിരിക്കുന്നതും കുട്ടികളുടെ മാനസിക നിലയെ വല്ലാതെ ബാധിക്കും. പലരും അക്രമാസക്തരാവുകയും ബഹളം വയ്‌ക്കുകയും ചെയ്യും. നാലുമാസത്തോളം മുടങ്ങിയതു മൂലം നേരത്തെ നല്‍കിയ തെറാപ്പിയിലൂടെ ഇവര്‍ ആര്‍ജ്ജിച്ച കഴിവുകള്‍ പലരും മറന്നുപോകാനിടയുണ്ടെന്നും പറയുന്നു. വര്‍ഷങ്ങളായി തെറാപ്പിയും സ്‌പെഷ്യല്‍ എഡ്യുക്കേഷനും നല്‍കുന്ന കുട്ടികള്‍ക്ക് പോലും ഇനി ഇത് ആദ്യം മുതല്‍ തുടങ്ങണമെന്നതാണ് അവസ്ഥ. രക്ഷിതാക്കള്‍ക്ക് ഭാരിച്ച ചെലവ് വരുന്നതാണ് സ്‌പെഷ്യല്‍ എഡ്യുക്കേഷനും തെറാപ്പികളും. ശരാശരി നാലായിരം മുതല്‍ പതിനായിരം രൂപ വരെ മാസം ഫീസായി നല്‍കേണ്ടതുണ്ട്. വര്‍ഷങ്ങളോളം ഇതെല്ലാം ചെയ്തവര്‍ക്ക് പോലും ഇപ്പോള്‍ ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലാണ്.  

വീട്ടിലിരിക്കുന്ന കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതോടെ മാതാപിതാക്കളും കടുത്ത സമ്മര്‍ദ്ദത്തിലാണ്. പലര്‍ക്കും ജോലിക്ക് പോകാനോ പുറത്തുപോകാനോ കഴിയുന്നില്ല. തെറാപ്പികള്‍ മുടങ്ങിയതോടെ പലകുട്ടികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്. വ്യായാമം ഇല്ലാതായതോടെ വീട്ടിലിരിക്കുന്ന കുട്ടികള്‍ അമിതമായി വണ്ണം വയ്‌ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ പതിനെട്ട് വയസിനു താഴെയുള്ളവരുടെ എണ്ണം മൂന്നു ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്ക്. സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി പഠിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ ആ രീതി പ്രായോഗികവുമല്ല. മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കാനും ഇവര്‍ക്കറിയില്ല. സാമൂഹ്യ അകലം പാലിക്കാനും അറിയില്ല.  

പിന്നെയുള്ള ഏക പോംവഴി വണ്‍ ടു വണ്‍ എന്ന രീതിയിലുള്ള അധ്യയനമാണ്. ഒരു കുട്ടിക്ക് ഒരു ടീച്ചര്‍ എന്ന രീതി. അതിന് സെന്ററുകള്‍ തുറക്കണം. സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണം. സംസ്ഥാനത്തെ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സെന്ററുകള്‍ ഇക്കാര്യമാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം, ഇത്തരം കുട്ടികളെ പുറത്തിറക്കുന്നത് വലിയ റിസ്‌കാണെന്ന അഭിപ്രായമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇവര്‍ക്ക് രോഗബാധയുണ്ടായാല്‍ തനിച്ചാക്കി ചികിത്സ നല്‍കാനാവില്ല എന്നതാണ് വലിയ പ്രതിസന്ധി. 

Tags: keralachildren
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.