Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

3 വര്‍ഷമായി ആനൂകൂല്യങ്ങള്‍ നല്‍കിയില്ല, തൃശൂര്‍ സീതാറാം മില്ലിലെ വിരമിച്ച തൊഴിലാളികള്‍ സമരത്തിലേക്ക്, മിണ്ടാട്ടമില്ലാതെ ഇടതു-വലതു യൂണിയനുകള്‍

60 വയസ് കഴിഞ്ഞ തൊഴിലാളികളില്‍ എല്ലാവരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവരാണ്. ഇതിനു പുറമേ ഹൃദയ ശസ്ത്രക്രിയ കഴി ഞ്ഞവരും കാന്‍സര്‍ രോഗിയുമുണ്ട്. ആനൂകൂല്യങ്ങള്‍ ലഭിക്കാനുള്ളവരില്‍ പൂങ്കുന്നം സ്വദേശി പി.എ മണി അടുത്തിടെ മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:45 pm IST
in Thrissur

തൃശൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ പൂ ങ്കുന്നം സീതാറാം മില്ലില്‍ നി ന്ന് വിരമിച്ച തൊഴിലാളികളോട് മാനേജ്‌മെന്റിന്റെ അവഗണന. ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ലീവ് വിത്ത് വേജസ് തുടങ്ങിയ ആനൂകൂല്യങ്ങള്‍ ഇതുവരെയും മുതിര്‍ന്ന പൗരന്മാരായ മുന്‍തൊ ഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. വളരെ തുച്ഛമായ വേതനത്തിന് 35 വര്‍ഷത്തിലേറെ പണിയെടുത്ത് 2017 മുതല്‍ വിരമിച്ച 42 തൊഴിലാളികള്‍ക്കാണ് ആനു കൂല്യങ്ങള്‍ നല്‍കാനുള്ളത്.  

വിരമിച്ച തൊഴിലാളികളിലെല്ലാവരും സ്ഥാപനത്തിലെ അംഗീകൃത യൂണിയനുകളിലെ അംഗങ്ങളായ രുന്നു. 3 വര്‍ഷമായിട്ടും ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാത്ത വിഷയത്തില്‍ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി യൂണിയനുകള്‍ക്ക് മിണ്ടാട്ടമില്ല. 60 വയസ് കഴിഞ്ഞ തൊഴിലാളികളില്‍ എല്ലാവരും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവരാണ്. ഇതിനു പുറമേ ഹൃദയ ശസ്ത്രക്രിയ കഴി ഞ്ഞവരും കാന്‍സര്‍ രോഗിയുമുണ്ട്. ആനൂകൂല്യങ്ങള്‍ ലഭിക്കാനുള്ളവരില്‍ പൂങ്കുന്നം സ്വദേശി പി.എ മണി അടുത്തിടെ മരിച്ചു.  

തൊഴിലാളികള്‍ക്കെല്ലാവര്‍ക്കും എന്‍പിഎന്‍എസ് (വെള്ള) റേഷന്‍ കാര്‍ഡുകളായതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ആനൂ കൂല്യങ്ങളും ലഭിക്കുന്നില്ല. ഭൂരിഭാഗം പേര്‍ക്കും ബാങ്കുകളി ലടക്കം കടബാധ്യതയുണ്ട്.  പിഎഫിലേക്ക് തൊഴിലാളി വിഹിതവും മാനേജ്‌മെന്റ് വിഹിതവും അടക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കുടിശികയാണ്. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് പിഎഫ് അക്കൗണ്ട് അവസാനിപ്പിച്ച് മുഴുവന്‍ സംഖ്യയും ലഭിച്ചിട്ടില്ല. സീതാറം മില്ലിന് 10 കോടി രൂപയോളം സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഈസംഖ്യയില്‍ നി ന്നെടുത്ത് വിരമിച്ച തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാവുന്നതാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ലക്ഷങ്ങള്‍ വിലയുള്ള മെഷീനു കള്‍ വാങ്ങി കൂട്ടുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. പുതിയതായി വാങ്ങുന്ന മെഷീനറികള്‍ പലകാരണത്താല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.  

വിരമിച്ച് 3 വര്‍ഷങ്ങള്‍ കഴി ഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നല്‍കാത്ത വിഷയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, ജില്ലയിലെ മൂന്ന് മന്ത്രിമാര്‍, തൊ ഴില്‍ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയുമെടുത്തിട്ടില്ല.  ഇതേ തുടര്‍ന്ന് ശാരീരിക അവശതകള്‍ക്കിടയിലും മരിക്കുന്നതിന് മുമ്പ് ആനുകൂല്യങ്ങള്‍ ലഭിക്കാനായി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്.  

സമരത്തിന്റെ ആദ്യഘട്ടമായി വിരമിച്ച മുതിര്‍ന്ന തൊഴിലാളികള്‍ സീതാറാം മില്ലിന്റെ പടിക്കല്‍ സത്യഗ്രഹം അനുഷ്ഠിച്ചു. സംയുക്ത സമര സമിതി കണ്‍വീനര്‍ എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി അംഗം കെ.മോഹന്‍ദാസ് അധ്യക്ഷനായി.  കൊറോണ മഹാമാരി പടര്‍ന്ന്  പിടിച്ച സമയത്ത് വിരമിച്ച തൊഴിലാളികളുടെ ദുരിതാവസ്ഥ അറിഞ്ഞിട്ടും ആനൂകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ വൈകുകയാണെങ്കില്‍ രണ്ടാംഘട്ടത്തില്‍ സമരം ശക്തമാക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

Tags: strikeതൊഴിലാളിSitharam Mill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.