Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണ്‍ലൈന്‍ പഠനമാരംഭിച്ചു: പാഠപുസ്തകങ്ങളിപ്പോഴും പരിധിക്ക് പുറത്താണ്

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ഒരുമാസമായിട്ടും പാഞപുസ്തകങ്ങളിപ്പോഴും പരിധിക്ക് പുറത്താണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ പഠനം ഉഴപ്പുന്നതായി ആക്ഷേപം. ഓണ്‍ലൈന്‍ ക്ലാസിനുശേഷം അധ്യാപകര്‍ നല്‍കുന്ന ഗൃഹപാഠങ്ങള്‍ ചെയ്യാനോ പാഠഭാഗങ്ങള്‍ കൂടുതല്‍ പഠിക്കാനോ പുസ്തകങ്ങളില്ലാതെ കുഴങ്ങുകയാണ് കുട്ടികള്‍.

Janmabhumi Online by Janmabhumi Online
Jul 1, 2020, 03:42 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ഒരുമാസമായിട്ടും പാഠപുസ്തകങ്ങളിപ്പോഴും പരിധിക്ക് പുറത്താണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ പഠനം ഉഴപ്പുന്നതായി ആക്ഷേപം. ഓണ്‍ലൈന്‍ ക്ലാസിനുശേഷം അധ്യാപകര്‍ നല്‍കുന്ന ഗൃഹപാഠങ്ങള്‍ ചെയ്യാനോ പാഠഭാഗങ്ങള്‍ കൂടുതല്‍ പഠിക്കാനോ പുസ്തകങ്ങളില്ലാതെ കുഴങ്ങുകയാണ് കുട്ടികള്‍. 

ഒരാഴ്ചമുമ്പ് വിതരണം തുടങ്ങിയതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും പുസ്തകം കിട്ടിയിട്ടില്ല. ഉപജില്ലാതലത്തില്‍ സൊസൈറ്റികളിലേക്ക് പുസ്തകമെത്തിച്ച് അവിടെ നിന്നാണ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. അവിടെവച്ച് കോവിഡ്19 മാനദണ്ഡങ്ങള്‍ പ്രകാരം വിദ്യാര്‍ഥികളോ രക്ഷിതാക്കളോയെത്തി പുസ്തകം കൈപ്പറ്റാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

ഇത്തവണ കുടുംബശ്രീക്കാണ് പുസ്തകം വേര്‍തിരിക്കാനും വിതരണത്തിനുമുള്ള ചുമതല. 17 പേരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. പുസ്തക വിതരണത്തിന് പ്രത്യേകം വാഹനം ഇവര്‍ക്ക് നല്കിയിട്ടില്ല. സ്‌കൂള്‍ വാഹനങ്ങളിലാണ് സൊസൈറ്റികളിലെത്തിക്കുന്നത്. ഒരു ട്രിപ്പില്‍ 20000 മുതല്‍ 60000 വരെ പുസ്തകങ്ങളാണ് കൊണ്ടുപോകുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബേക്കല്‍ ഉപജില്ലകളില്‍ ഓരോ ട്രിപ്പും കൂടി പോയാലേ സൊസൈറ്റികളില്‍ പുസ്തകമെത്തിക്കാന്‍ പറ്റൂ. അവിടെ നിന്ന് സ്‌കൂളിലും കുട്ടികളിലേക്കുമെത്തിക്കാന്‍ പിന്നെയും സമയമെടുക്കും.

ഉദുമ ഉപജില്ലയിലേക്കുള്ള വിതരണം തുടങ്ങിയതായി വിദ്യാഭ്യാസ അധികൃതര്‍ പറയുന്നു. ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍, ഹൊസ്ദുര്‍ഗ് ഉപജില്ലകളില്‍ ഒന്നുമായിട്ടില്ല. ജില്ലയില്‍ 587 സ്‌കൂളുകളിലായി ആകെ 1,84,337 വിദ്യാര്‍ഥികളുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്  ട്രയല്‍ തുടങ്ങിയപ്പോള്‍ 11,000ഓളം പേര്‍ക്ക് പഠനസൗകര്യങ്ങളില്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ ഇവരില്‍ മഹാഭൂരിപക്ഷത്തിനും സൗകര്യമൊരുക്കി. പക്ഷേ,  പുസ്തകങ്ങളെത്തിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. 

ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാഹനങ്ങള്‍ കിട്ടാത്തതുമാണ്  തടസ്സമെന്ന് അധികൃതര്‍ പറയുന്നു. രാത്രിയും ജോലി ചെയ്തുമെത്തിക്കാന്‍ പരമാവധി ശ്രമം നടക്കുന്നുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു. ടെലിവിഷനിലും കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലുമായി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്ണിന് ഏറെ ആയാസമുണ്ടെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാഠഭാഗങ്ങള്‍കൂടി കംപ്യൂട്ടറില്‍ നോക്കുക പ്രയാസം കൂട്ടും. പുസ്തകം കിട്ടിയാല്‍ അത്രയും ആശ്വാസമാകുമെന്നാണ് കുട്ടികളും രക്ഷിതാക്കളും പറയുന്നത്.

Tags: kasargodപുസ്തകംടെസ്റ്റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

Kerala

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

Kerala

കാസർകോട് കാണാതായ15കാരിയും 42 വയസുകാരനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനടുത്തുള്ള ഗ്രൗണ്ടിന് സമീപം

പുതിയ വാര്‍ത്തകള്‍

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിര്‍ന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies