Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമൂഹവ്യാപനം സര്‍ക്കാരിന്റെ വീഴ്ച; ദുരിതത്തിലായത് ജനങ്ങള്‍

ഏപ്രില്‍ 28 നാണ് കൊറോണ സ്ഥിരീകരിച്ച വര്‍ക്കല സ്വദേശി ബൈജുവും മണക്കാട് സ്വദേശിനി ഫാത്തിമ്മ ബീവിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും രോഗവിമുക്തരായി പടിയിറങ്ങുന്നത്. സമൂഹവ്യാപനത്തിന് യാതൊരു സാധ്യതയും ഇല്ലായെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്ന് ചൂണ്ടിക്കാണിച്ചത്.

Janmabhumi Online by Janmabhumi Online
Jun 30, 2020, 07:43 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

പേട്ട: കൊറോണ സമൂഹവ്യാപനത്തിന് തുടക്കമിട്ടതോടെ സര്‍ക്കാരിന്റെ നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും അനുവദിക്കാത്തവിധം നിയന്ത്രണങ്ങള്‍ ശക്തമാക്കുമ്പോള്‍ സമൂഹവ്യാപനം സര്‍ക്കാരിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കുമുണ്ടായ വീഴ്ചയാണെന്നതാണ് വസ്തുത.

 ഏപ്രില്‍ 28 നാണ് കൊറോണ  സ്ഥിരീകരിച്ച വര്‍ക്കല സ്വദേശി ബൈജുവും മണക്കാട് സ്വദേശിനി ഫാത്തിമ്മ ബീവിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും രോഗവിമുക്തരായി പടിയിറങ്ങുന്നത്.  സമൂഹവ്യാപനത്തിന് യാതൊരു സാധ്യതയും ഇല്ലായെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്ന് ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പ്രവാസികളെ നാട്ടിലെത്തിച്ചതോടെ രോഗം സാമൂഹികമായി പടരുകയായിരുന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വ്യവസ്ഥയനുസ്സരിച്ച് നല്‍കേണ്ട നിരീക്ഷണ വീഴ്ചയാണ് രോഗം പടരുന്നതിന് സാധ്യതയൊരുക്കിയത്. 14 ദിവസത്തെ നിരീക്ഷണത്തിന് പകരം ഏഴ് ദിവസം നിരീക്ഷണം നടത്തി സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുന്ന സാഹചര്യമാണുണ്ടായത്. മാത്രവുമല്ല സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാകാന്‍ സാഹചര്യമുണ്ടെന്ന് അറിയിക്കുന്നവരെ അവരുടെ വീട്ടിലേക്ക്  വിടുകയും ചെയ്തു.  ഇങ്ങനെ വിട്ടവരില്‍ പലരും രോഗബാധിതരായിയെന്നതും ശ്രദ്ധേയമാണ്. മുട്ടത്തറ സ്വദേശി ഇതിനുദാഹരണമാണ്.

  കൊറോണ ബാധിതനായി മരിച്ച മുന്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേശന്റെ മരണവും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്. കൃത്യമായ രോഗപരിശോധന നടത്താത്തതുകാരണം ഇയാളുടെ  ബന്ധുക്കളുള്‍പ്പെടെ അനവധി പേരാണ് നിരീക്ഷണത്തിലേക്ക് മാറിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യക്തതയില്ലാത്തവരുടെ പട്ടികയുണ്ടെന്നതും വസ്തുതയാണ്. പാര്‍ട്ടിക്കാരനായതുകൊണ്ടു മാത്രം ഇതുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറംലോകമറിഞ്ഞില്ല. ചെന്നൈയില്‍  നിന്നെത്തിയ രോഗബാധിതനായ  കൈതമുക്ക്  സ്വദേശിയെ പിടികൂടി ആശുപത്രിയിലെത്തിച്ചുവെന്ന പ്രചാരണവും പൊള്ളയായിരുന്നു.  ഇയാള്‍  കൊറോണ  ബാധിച്ച് മരിച്ച രമേശന്റെ സമീപവാസിയായിരുന്നു. ഇയാള്‍ ഖത്തറില്‍ നിന്നും ചെന്നൈയിലെത്തി കൊറോണയെ തുടര്‍ന്ന് ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും രോഗം ഭേദമാകാതെ വീട്ടില്‍ നിരീക്ഷണത്തിലാകാമെന്ന് കാണിച്ച് ഡിസ്ചാര്‍ജ് വാങ്ങി നാട്ടിലെത്തുകയായിരുന്നു. വിമാനമാര്‍ഗം എത്തിയ ഇയാള്‍ രോഗവിവരം വിമാനത്താവളത്തില്‍ അറിയിക്കാതെ വഞ്ചിയൂരിലെ വീട്ടിലെ സഹോദരങ്ങളുമായും മറ്റ് ബന്ധുക്കളുള്‍പ്പെടെയുള്ളവരുമായും സമ്പര്‍ക്കം പുലര്‍ത്തിയതായിട്ടാണ് വിവരം.  കുടുംബപരമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ  ഇയാള്‍ക്ക് രോഗാവസ്ഥ ഉണ്ടായിരിക്കെ  വിമാനമാര്‍ഗം എങ്ങനെ തിരുവനന്തപുരത്ത് എത്താന്‍ സാധിച്ചുവെന്നതും ഇതിനുള്ള സര്‍ക്കാരിന്റെ  അനുമതി എങ്ങനെ ലഭിച്ചുവെന്നതും ദുരൂഹമാണ്.

Tags: തിരുവനന്തപുരംcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം: നിയന്ത്രണം ഇന്ന്‌ അർധരാത്രി മുതൽ, ‘ലൈറ്റ് ഫിഷിങ്’ ഉൾപ്പെടെ വിലക്ക്

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകൾ അറിയാം..

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

തേജസ് എംകെ1എ എന്ന ആധുനിക യുദ്ധവിമാനം

ആകാശയുദ്ധത്തില്‍ ആധിപത്യം നേടാന്‍ ആദ്യ തേജസ് എംകെ1എ യുദ്ധവിമാനം ഈ ജൂണില്‍ എത്തും; പുതുതലമുറ ബ്രഹ്മോസ് രണ്ടെണ്ണം ഘടിപ്പിക്കാം

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ജൂണ്‍ 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies