Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ക്വാറന്റെന്‍ കേന്ദ്രമാക്കി; പ്രതിഷേധവുമായി ഉടമകളും പ്രദേശവാസികളും

ഉടമകള്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ഏറ്റെടുക്കാനുളള ശ്രമത്തെ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ഫ്‌ളാറ്റുടമകളും പ്രദേശവാസികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 28, 2020, 11:27 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ  ഫ്‌ളാറ്റ് സമുച്ഛയം ക്വാറന്റെന്‍ കേന്ദ്രമാക്കിയെറ്റെടുത്തു. പ്രതിഷേധവുമായി ഉടമകളും പ്രദേശവാസികളും. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് വാരകള്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന സി പ്ലസ് എന്ന അപാര്‍ട്ട്‌മെന്റാണ് ഇന്നലെ ഉച്ചയോടെ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തി ക്വാറന്റെന്‍ കേന്ദ്രമാക്കിയെറ്റെടുത്തത്. 

47 ഫ്‌ളാറ്റുകളുളള  ഫ്‌ളാറ്റ് സമുച്ഛയത്തിലെ 42 ഫ്‌ളാറ്റുകള്‍ ബില്‍ഡേഴ്‌സ് ഗ്രൂപ്പ് നിര്‍മ്മിച്ച് വില്‍പ്പനയും രജിസ്‌ട്രേഷനും കഴിഞ്ഞതാണ്. കോര്‍പ്പറേഷന്‍ കംപ്ലീഷന്‍ പ്ലാന്‍ സ്വീകരിച്ച് നമ്പര്‍ നല്‍കാനിരിക്കുകയാണ്. പ്രായമായ സ്ത്രീകളുള്‍പ്പെടെയുളള പലരും നിലവില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ട്. കൂടാതെ വന്‍തുക കൊടുത്ത് ഫ്‌ളാറ്റെടുത്ത പല കുടുംബങ്ങളും പല സമയങ്ങളിലായി ഇവിടെ വന്ന് താമസിക്കാറുണ്ട്. ഒട്ടുമിക്ക വീടുകളിലും സ്ഥിര താമസമാക്കിയില്ലെങ്കിലും ഫര്‍ണിഷിംഗ് നടത്തിയതാണെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. 

ഉടമകള്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ഏറ്റെടുക്കാനുളള ശ്രമത്തെ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ഫ്‌ളാറ്റുടമകളും പ്രദേശവാസികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഫ്‌ളാറ്റിന് മുന്നിലായി സ്ഥിതി ചെയ്യുന്ന ലൈന്‍ മുറികളില്‍  താമസിക്കുന്ന കുടുംബങ്ങളും ഫ്‌ളാറ്റ് ക്വാറന്റൈന്‍ കേന്ദ്രമാക്കിയാല്‍ തങ്ങള്‍ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ ബില്‍ഡര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റിന്റെ സ്വീകരണമുറിയില്‍ നോട്ടീസ് പതിച്ച് ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിക്കുകയും അടുത്ത ദിവസം ഫ്‌ളാറ്റിലെ ആള്‍ത്താമസമില്ലാത്ത വീടുകള്‍ ഏറ്റെടുത്ത് ക്വാറന്റെന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് എഡിഎം, ഡിവൈഎസ്പി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ ക്വാറന്റയിന്‍ കേന്ദ്രങ്ങളായി സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Tags: Flatnoticeക്വാറന്‍റൈന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാതിവില തട്ടിപ്പ് : കെ എന്‍ ആനന്ദകുമാറിന്റെ ഹർജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

Kerala

പാക് പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്ന നോട്ടീസ് പിന്‍വലിച്ചു

Kerala

കോഴിക്കോട്ടെ പാകിസഥാന്‍ പൗരന്‍മാര്‍ ഇന്ത്യ വിടണമെന്ന് നോട്ടീസ് നല്‍കി

Kerala

ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഷൈന്‍ ടോം ചാക്കോയ്‌ക്ക് പൊലീസ് നോട്ടീസ് അയക്കും

India

വഖഫ് സ്വത്താണ് , താമസിക്കുന്ന വീട്ടിൽ നിന്ന് ഉടൻ ഒഴിയണം : വെല്ലൂരിൽ 150 ഓളം കുടുംബങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് ; ഒഴിയില്ലെന്ന് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies