Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യാമ്പലത്ത് സംസ്‌കരിക്കാനെത്തിച്ച മൃതദേഹത്തോട് അനാദരവ്; സംസ്‌കരിക്കാനെടുത്ത ചിത കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം മണ്ണിട്ടു മൂടി

മൃതദേഹവുമായി കുടുംബാംഗങ്ങള്‍ നില്‍ക്കേണ്ടി വന്നത് മണിക്കൂറുകള്‍. കഴിഞ്ഞദിവസം അന്തരിച്ച കണ്ണൂര്‍ നഗരത്തിലെ പൗരപ്രമുഖനും വ്യവസായിയുമായ സി.പി. ശിവരാജന്റെ മൃതദേഹത്തോടാണ് അധികൃതര്‍ അനാദരവ് കാട്ടിയത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 27, 2020, 11:18 pm IST
in Kannur

കണ്ണൂര്‍: പയ്യാമ്പലത്ത് സംസ്‌കരിക്കാനെത്തിച്ച മൃതദേഹത്തോട് അനാദരവ്. മൃതദേഹം സംസ്‌കരിക്കായി നിര്‍മ്മിച്ച ചിത കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മണ്ണിട്ടു മൂടി. മൃതദേഹവുമായി കുടുംബാംഗങ്ങള്‍ നില്‍ക്കേണ്ടി വന്നത് മണിക്കൂറുകള്‍. കഴിഞ്ഞദിവസം അന്തരിച്ച കണ്ണൂര്‍ നഗരത്തിലെ പൗരപ്രമുഖനും വ്യവസായിയുമായ സി.പി. ശിവരാജന്റെ മൃതദേഹത്തോടാണ് അധികൃതര്‍ അനാദരവ് കാട്ടിയത്.

പ്രമുഖവ്യക്തികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് കല്ലറകെട്ടി സംരക്ഷിക്കുന്ന ഭാഗത്ത് ശിവരാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബക്കാരും നാട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയും അതുപ്രകാരം ഇന്നലെ രാവിലെ 11 മണിയോടെ കല്ലറകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്ത് ചിതയൊരുക്കാനായി കുഴിയെടുക്കുകയുമായിരുന്നു. ചിതയില്‍ വെക്കാനുള്ള വിറകും ചിരട്ടയും നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍  തയ്യാറാവാത്തതിനെ തുടര്‍ന്ന് കുടുംബക്കാര്‍ തന്നെ കാശുകൊടുത്ത് വാങ്ങി തയ്യാറാക്കിവെച്ചു. എന്നാല്‍ സ്ഥലത്തെത്തിയ ശ്മശാനം ജീവനക്കാരും പോലീസും മൃതദേഹം ഇവിടെ സംസ്‌ക്കരിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. അവിടെ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ടെന്നറിയിച്ച പോലീസ് നിര്‍ദ്ദേശിച്ച പ്രതാരം കോര്‍പ്പറേഷന്‍ അധികൃതര്‍ ചിത മണ്ണിട്ടുമൂടുകയും ചിതയില്‍ നിറച്ച വിറകും ചിരട്ടയും ഉള്‍പ്പെടെയുളള സാധനങ്ങള്‍ പുറത്തേക്കെടുത്തു മാറ്റുകയായിരുന്നു. ഈ സമയമത്രയും മൃതദേഹവുമായി ബന്ധുക്കള്‍ക്ക് ശ്മശാനത്തില്‍ നില്‍ക്കേണ്ടി വന്നു. ഒടുവില്‍ പൊതുശ്മശാനത്തില്‍ ചിതയൊരുക്കി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

കല്ലറകള്‍ക്കിടയിലുളള സ്ഥലത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റേതുള്‍പ്പെടെ ഇന്നുവരെ ഒരാളുടെ മൃതദേഹവും അനുമതി വാങ്ങിയല്ല സംസ്‌ക്കരിച്ചതെന്നും ഇപ്പോള്‍ മാത്രം കോര്‍പ്പറേഷന്‍ അധികൃതര്‍ എന്തിന് തടഞ്ഞുവെന്നുമാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടേയും കണ്ണൂരിലെ പൗരപ്രമുഖരായ വ്യക്തികളുടേയും മൃതദേഹങ്ങള്‍ പ്രത്യേക കല്ലറകള്‍ തീര്‍ത്താണ് ഇവിടെ സംസ്‌ക്കരിച്ചിട്ടുളളത്. ഒരോരുത്തര്‍ക്കും ഓരോ നിയമമാണോ ഉളളതെന്ന ചോദ്യവും ഉയരുകയാണ്. കല്ലറകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കുന്നത് തടയുകയും കുഴി മണ്ണിട്ട് മൂടുകയും ചെയ്തതിന് പിന്നില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: മൃതദേഹംPayyambalm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

Kerala

കൊയിലാണ്ടിയിലെ വയലിൽ കത്തിക്കരിഞ്ഞ നിലയിൽ ശരീര ഭാഗങ്ങൾ; മൃതദേഹം പെയിൻ്റിങ് തൊഴിലാളി രാജീവൻ്റേത്, തിരിച്ചറിഞ്ഞ് ഭാര്യ

Thiruvananthapuram

പുഴയില്‍ നവ ദമ്പതികളെ കാണാതായ സംഭവം; ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു

Kerala

ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ കാല്‍തെറ്റി വീണ് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

Kerala

കാണാതായ ചാന്ദ്‌നിയുടെ മൃതദേഹം ആലുവയില്‍ നിന്ന് കണ്ടെത്തി; ക്രൂരമായ കൊലപാതകം; കുട്ടിയുടെ ശരീരം ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.