Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വാരിയംകുന്നന്‍ സിനിമ:ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്ന ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് കെ.എസ്. രാധാകൃഷ്ണന്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അയാളുടെ വാപ്പയും കലാപം നടത്തിയതിന്റെ പേരില്‍ ഖിലാഫത്തിന് മുന്‍പും നാടുകടത്തപ്പെട്ടിട്ടുണ്ട്. ഏഴുകൊല്ലത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കാളവണ്ടിക്കാരനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:40 am IST
in Social Trend

തിരുവനന്തപുരം: വാരിയംകുന്നത്തിനെ പടമാക്കി സിനിമയില്‍ എത്തിക്കുമ്പോള്‍, ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് ചില ചരിത്രസത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ഹിന്ദുവേട്ട കണ്ടാണു മലബാറിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ഭ്രാന്തായിരിക്കുന്നു എന്ന് പറഞ്ഞു ഗാന്ധിജി വിഷാദിച്ചത്. മഹാഭൂരിപക്ഷം വരുന്ന മുസ്ലീംങ്ങള്‍ അതിനെ അംഗീകരിക്കില്ല എന്ന് അദ്ദേഹം സമാശ്വസിക്കുകയും ചെയ്‌തെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

മാപ്പിളകലാപ കാലത്ത് ഹിന്ദുക്കളുടെ രാജാവും മുസ്ലീങ്ങളുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 1921 ആഗസ്റ്റ് 22ന് തുടങ്ങിയ രാജഭരണം 1922 ജനുവരി ആറിന് അവസാനിച്ചു. അതെ ദിവസം തന്നെയാണ് നെല്ലിക്കുന്നത്തുകാരനായ അലി മുസലിയാര്‍ ജമാഅത്ത് പള്ളിയില്‍ വെച്ച് കിരീട ധാരണം നടത്തി ഖിലാഫത്ത് രാജാവായത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അയാളുടെ വാപ്പയും കലാപം നടത്തിയതിന്റെ പേരില്‍ ഖിലാഫത്തിന് മുന്‍പും നാടുകടത്തപ്പെട്ടിട്ടുണ്ട്. ഏഴുകൊല്ലത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കാളവണ്ടിക്കാരനായി. ബ്രിട്ടീഷ് പോലീസുകാരനായി വിരമിച്ച ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയെ ചാരപ്രവര്‍ത്തനം ആരോപിച്ച് തലയറുത്ത് കൊന്നുകൊണ്ടാണ് രാജഭരണം തുടങ്ങിയത്. പോലീസുകാരന്‍ അയാളുടെ ഭാര്യയുടെ മടിയില്‍ മരിച്ചുകൊണ്ടിരിക്കെ അയാളുടെ കാലും രാജാവ് സ്വന്തം വാള്‍കൊണ്ട് വെട്ടിമാറ്റി.

തുര്‍ക്കി തൊപ്പിയും ഖിലാഫത്ത് യൂണിഫോമും ബാഡ്ജും ധരിച്ചിരുന്ന വാരിയംകുന്നം രാജാവിന്റെ കൈയില്‍ വാളും ഉണ്ടായിരുന്നു. രാജഭരണത്തില്‍ നടന്ന ഭരണ മികവിന്റെ ദൃക്സാക്ഷി വിവരണം അക്കാലത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ സര്‍വെന്റ്‌സ് ഓഫ് ഇന്ത്യ മേധാവി ദേവധറിന്റെ റിപ്പോര്‍ട്ടില്‍ ഭരണനേട്ടങ്ങള്‍ വിശദമായി പറയുന്നുണ്ട്. അവയില്‍ ചിലത് താഴെ:

1. ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്നു. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ തല പുറത്തുണ്ടായിരുന്നു.

2. മുലയൂട്ടികൊണ്ടിരുന്ന ഒരു കുഞ്ഞിനെ അമ്മയുടെ കയ്യില്‍ നിന്നും വലിച്ചെടുത്ത് വെട്ടിക്കൊന്നു.

3. മേലാറ്റൂരിലെ ഒരു നായര്‍ സ്ത്രീയെ ഭര്‍ത്താവിന്റെയും, സഹോദരന്മാരുടെയും മുന്നിലിട്ട് ബലാത്സംഗം ചെയ്തു. സഹിക്കാനാവാതെ അവര്‍ കണ്ണടച്ചപ്പോള്‍ വാള്‍ ചൂണ്ടി കണ്ണുതുറപ്പിച്ചു.

4. നിലമ്പൂര്‍ കോവിലകം കൊള്ളയടിച്ചു, 17 പേരെ കൊന്നു.

5. ക്ഷേത്രങ്ങള്‍ തകര്‍ത്തു; ക്ഷേത്രവസ്തുക്കള്‍ കൊള്ളയടിച്ചു.

6. കോഴിക്കോട്ടെ തിയ്യ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തതായി പുത്തൂര്‍ പത്മനാഭന്‍ അധികാരി മൊഴി നല്‍കിയിരുന്നു.

ഇതെല്ലം നിഷേധിക്കാന്‍ കഴിയാത്ത വസ്തുതകളാണ്. ചരിത്രമെഴുത്തുകാരായ പണിക്കര്‍മാരെ പോലെ കവിടിനിരത്തി ഉണ്ടാക്കിയതല്ല. MOPLAH REBELLON 1921എന്ന പുസ്തകത്തില്‍(1923ല്‍ പ്രസിദ്ധീകരിച്ചത്) ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ സി. ശങ്കരന്‍ നായരുടെ സഹോദരന്‍ സി. ഗോപാലന്‍ നായരാണ് ഗ്രന്ഥകാരന്‍. 93 കൊല്ലമായി ഈ പുസ്തകം തമസ്‌കരിക്കപ്പെടുന്നു. മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാത്രന്ത്യത്തിന്റെയും അപ്പസ്തലന്മാരായ മലയാളി ബുദ്ധിജീവികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്.

ഈ വക കാര്യങ്ങള്‍ കൊണ്ടാണ് മലബാറിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ഭ്രാന്തായിരിക്കുന്നു എന്ന് പറഞ്ഞു ഗാന്ധിജി വിഷാദിച്ചത്. മഹാഭൂരിപക്ഷം വരുന്ന മുസ്ലീംങ്ങള്‍ അതിനെ അംഗീകരിക്കില്ല എന്ന് അദ്ദേഹം സമാശ്വസിക്കുകയും ചെയ്തു. വാരിയംകുന്നത്തിനെ പടമാക്കി സിനിമയില്‍ എത്തിക്കുമ്പോള്‍, ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നത്?

Tags: movievariyamkunnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.