Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സുമനസുകള്‍ക്ക് നന്ദി; വേദനയുടെ ദുരിത പര്‍വ്വം താണ്ടി ആഷ്ലി തിരികെ നടക്കുകയാണ്…. ജീവിതത്തിലേക്ക്…

സഹായിച്ച സുമനസുകള്‍ക്ക് നന്ദി പറഞ്ഞ് ആഷ്‌ലി തിരികെ ജീവിതത്തിലേക്ക് വാക്കറിന്റെ സഹായത്തോടെ പിച്ചവയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 12:42 am IST
in Malappuram
വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ആഷ്‌ലി

വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ആഷ്‌ലി

പരപ്പനങ്ങാടി: സഹായിച്ച സുമനസുകള്‍ക്ക് നന്ദി പറഞ്ഞ് ആഷ്‌ലി തിരികെ ജീവിതത്തിലേക്ക് വാക്കറിന്റെ സഹായത്തോടെ പിച്ചവയ്‌ക്കുകയാണ്. 2019 ഡിസംബറിലാണ് ആഷ്‌ലിയുടെ ജീവിതത്തില്‍ വേദനകള്‍ സമ്മാനിച്ച ആ അപകടമുണ്ടാകുന്നത്.

കോഴിക്കോട് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായിരുന്ന ആഷ്‌ലി പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ നില്‍ക്കവേ തിരക്കില്‍പ്പെട്ടാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടക്ക് വീണുപോയത് ആഷ്‌ലിയെ രക്ഷിക്കാന്‍ ശ്രമിക്കവേ പരപ്പനങ്ങാടി സ്വദേശിയായ കാര്‍ത്തിക എന്ന വിദ്യാര്‍ത്ഥിനിയും പ്ലാറ്റ്‌ഫോമിലേക്ക് വീണ് പരിക്കേറ്റിരുന്നു. ഇടതുകാലിന്റെ മാംസഭാഗം മുഴുവനും ചതഞ്ഞരഞ്ഞ് എല്ലുകള്‍ വെളിപ്പെട്ട രീതിയിലാണ് ആഷ്‌ലിയെ അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇടതുകാല്‍മുട്ടിന് താഴെ മുറിച്ചുകളയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായമെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ആഷ്‌ലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലുകള്‍ കൂട്ടിയോജിപ്പിക്കുന്നതിനും മറ്റുമായി അഞ്ച് സര്‍ജറികള്‍ക്ക് വിധേയമാകേണ്ടിവന്നു. ആഷ്‌ലിക്ക്. ഏറ്റവും ഒടുവിലായി എഴ് ഘട്ടങ്ങളായി നടത്തിയ പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷമാണ് ഇടതുകാല്‍ പൂര്‍വസ്ഥിതിയിലാണ്. ആഷ്‌ലിമോളുടെ സഹനശക്തി ഒന്നുകൊണ്ട് മാത്രമാണ് വേദനയുടെ ഈ ദുരിത പര്‍വ്വം താണ്ടാനായത്. മിംസ് ആശുപതിയിലെ ഓര്‍ത്തോ വിഭാഗം ഡോ.മൊയ്തു ഷമീറിനും പ്ലാസ്റ്റിക് സര്‍ജറി ഹെഡ് ഡോ.കൃഷ്ണ കുമാറുമാണ് ചികില്‍സക്ക് നേതൃത്വം നല്‍കിയത്.

ചികില്‍സക്ക് മാത്രമായി ഇതുവരെ 16 ലക്ഷം രൂപയോളം ചെലവായി. പരപ്പനങ്ങാടിയിലെ സുമനസുകള്‍ ചേര്‍ന്ന് നടത്തിയ ചികില്‍സാ സഹായ നിധിക്ക് നേതൃത്വം നല്‍കിയത് വാര്‍ഡ് കൗണ്‍സിലറായ കെ.പി.എം.കോയയും തുടിശേരി അനില്‍കുമാറും ടി.സുധീറുമാണ്. പരപ്പനങ്ങാടി കെടി നഗറിലെ കുറൂളില്‍ ഭരതന്‍-ലീല ദമ്പതികളുടെ നാലുപെണ്‍മക്കളില്‍ ഇളയവളായ ആഷ്‌ലി ജീവിതത്തിലേക്ക് തിരികെ പിച്ചവെക്കുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ വരുമാനമേകുന്ന ഒരു ചെറിയ ജോലിയെങ്കിലും ലഭിച്ചിരുന്നെങ്കിലെന്ന് പ്രത്യാശിക്കുകയാണ് ആഷ്‌ലി.

Tags: keralalifemalappuramhealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.