Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സപ്ലൈകോ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി; ചിറക്കര കൃഷിഭവന്റെ നെല്ല് സംഭരണത്തില്‍ അഴിമതി

പോളച്ചിറ പാടശേഖരസമിതിയെ നോക്കുകുത്തിയാക്കി ചിറക്കര കൃഷിഭവനും ചില സ്വകാര്യ നെല്ല് കച്ചവടക്കാരുമായി ചേര്‍ന്ന് ഭൂരിഭാഗം നെല്ലും സംഭരിച്ച് സകല മാനദണ്ഡങ്ങളും ലംഘിച്ച് സപ്ലൈക്കോയ്‌ക്ക് നല്‍കിയിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Jun 24, 2020, 12:21 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

പരവൂര്‍: സപ്ലൈകോ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ചിറക്കര കൃഷിഭവന്റെ നെല്ല് സംഭരണത്തില്‍ വന്‍ അഴിമതി. ചിറക്കര പഞ്ചായത്തിലെ ചിറക്കര കൃഷിഭവന്‍ പരിധിയിലെ പോളച്ചിറ ഏലാ ഉള്‍പ്പെടെ അഞ്ചോളം ഏലാകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ആയിരക്കണക്കിന് ക്വിന്റല്‍ നെല്ല് സംഭരണത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക അഴിമതി നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ പോളച്ചിറ ഏലാ പാടശേഖരസമിതിയാണ് ചിറക്കര കൃഷിഭവന്‍ പരിധിയിലുള്ള നെല്ല് സംഭരിച്ചു സപ്ലൈകോയ്‌ക്കും ചിറക്കര ബ്രാന്‍ഡ് അരി ഉത്പാദിപ്പിക്കുന്നതിനായി ചിറക്കര പഞ്ചായത്തിനും നല്‍കി വരുന്നത്. എന്നാല്‍ പോളച്ചിറ പാടശേഖരസമിതിയെ നോക്കുകുത്തിയാക്കി ചിറക്കര കൃഷിഭവനും ചില സ്വകാര്യ നെല്ല് കച്ചവടക്കാരുമായി ചേര്‍ന്ന് ഭൂരിഭാഗം നെല്ലും സംഭരിച്ച് സകല മാനദണ്ഡങ്ങളും ലംഘിച്ച് സപ്ലൈക്കോയ്‌ക്ക് നല്‍കിയിരിക്കുകയാണ്. 

സപ്ലൈകോയ്‌ക്ക് നെല്ല് കൊടുക്കേണ്ട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ  അളവും നിലത്തിന്റെ വിസ്തീര്‍ണവും രേഖപ്പെടുത്തി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും മാത്രമേ നെല്ല് സംഭരിക്കാനൂ എന്നാണ് ചട്ടം. എന്നാല്‍ ഇക്കുറി നെല്ല് സംഭരണ വിവരം പോലും ഭൂരിഭാഗം കര്‍ഷകരും അറിഞ്ഞില്ല. ഇത് മൂലം നെല്ല് കച്ചവടക്കാരുമായി ബദ്ധപ്പെട്ടവര്‍ക്ക് മാത്രമേ സപ്ലൈകോ രജിസ്ട്രേഷന്‍ നടത്താന്‍ കഴിഞ്ഞുള്ളൂ.

രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ പേരില്‍ വന്‍തോതില്‍ നെല്ല് സംഭരിച്ച് സപ്ലൈകോക്ക് നല്‍കിയിട്ടുമുണ്ട്. അതേത്തുടര്‍ന്ന് സപ്ലൈക്കോ കര്‍ഷകര്‍ നെല്ല് ഉത്പാദിപ്പിച്ച നിലത്തിന്റെ വിസ്തീര്‍ണം ചോദിച്ചിരിക്കുകയാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് മികച്ച വിളവ് ലഭിച്ചാല്‍ പോലും 3.5 ടണ്‍ നെല്ല് മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയീ എന്നിരിക്കെ ഒരു ഏക്കര്‍ നിലം ഉള്ളവര്‍ പോലും 10 ടണ്‍ നെല്ലാണ് സപ്ലൈകോക്ക് നല്‍കിയിരിക്കുന്നത്. ഇത് വ്യാപകമായ അഴിമതിയാണെന്ന് വ്യക്തമാണ്. പാവപ്പെട്ട ചെറുകിട കര്‍ഷകരില്‍ നിന്നും കുറഞ്ഞ വില നല്‍കി നെല്ല് സംഭരിച്ച് കൂടിയ വിലയ്‌ക്ക് സപ്ലൈകോയ്‌ക്ക് നല്‍കുകയാണ്. ഇതുവഴി ഒരു കിലോ നെല്ലിന് അഞ്ചു രൂപയോളം സപ്ലൈകോക്ക് നല്‍കിയവര്‍ക്ക് ലഭിക്കും.

കൂടാതെ നൂറ് കിലോ നെല്ല് സംഭരിക്കുമ്പോള്‍ തൊണ്ണൂറ്റിയാറ് കിലോ മാത്രമേ കണക്കില്‍പ്പെടുത്തുന്നുള്ളൂ. ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ നെല്ല് സംഭരണക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. പോളച്ചിറ പാടശേഖരസമിതി 25 കര്‍ഷകരില്‍ നിന്നും 20 ടണ്‍ നെല്ല് സംഭരിച്ചപ്പോള്‍ സ്വകാര്യ നെല്ല് സംഭരണക്കാര്‍ 10 കര്‍ഷകരിലൂടെ 60 ടണ്‍ നെല്ല് സപ്ലൈകോയ്‌ക്ക് നല്‍കിയിരിക്കുകയാണ്.  

കൃഷി ഓഫീസറുടെ ശുപാര്‍ശ ഇല്ലാതെ സപ്ലൈകോ നെല്ല് സംഭരിക്കില്ല.കൃഷി ഓഫീസര്‍ സ്വകാര്യ നെല്ല് സംഭരണക്കാര്‍ക്കുവേണ്ടി അനധികൃത ഇടപെടല്‍ നടത്തിയിരിക്കുകയാണ്. പാവപ്പെട്ട ചെറുകിട കര്‍ഷകന്റെ നെല്ല് കുറഞ്ഞവിലയ്‌ക്ക് സംഭരിച്ച് കൂടിയ വിലയ്‌ക്ക് സപ്ലൈകോക്ക് മറിച്ചുവില്‍ക്കാന്‍ കൂട്ടുനിന്ന അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍.

Tags: Paddykollam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies