Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈന നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടി,​ ചൈനയെ പൂട്ടാന്‍ ക്വാഡ്; ദക്ഷിണ ചൈന കടലില്‍ വരിഞ്ഞ് മുറുക്കും,​

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ക്വാഡിലെ അംഗരാജ്യങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചു കഴിഞ്ഞു. ക്വാഡിന്റെ നേതൃത്വത്തില്‍ സൈനിക നീക്കം ആരംഭിച്ചതോടെ ദക്ഷിണ ചൈന കടലില്‍ ചൈനീസ് നേവിക്ക് ഒരു നീക്കവും നടത്താന്‍ സാധിക്കില്ല. ക്വാഡിന്റെ നീക്കങ്ങളുടെ ഭാഗമായി പസഫിക്ക് സമുദ്രത്തില്‍ ചൈനയ്‌ക്കെതിരെ വലിയ സൈനിക വിന്യാസവുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Jun 19, 2020, 11:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈന നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ചൈനയെ ദക്ഷിണചൈന കടലില്‍ വരിഞ്ഞ് മുറുക്കാന്‍ ഇന്ത്യ. ദക്ഷിണ ചൈന കടലില്‍ ആധിപത്യം ഉറപ്പിക്കാന്‍ വലിയ നീക്കങ്ങള്‍ നടത്തിവരവെയാണ് ചൈനയ്‌ക്ക് വലിയ പ്രതിരോധവുമായി ക്വാഡ് (ക്യു.യു.എ.ഡി) രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായിട്ടാണ് ക്വാഡ് നിയന്ത്രിക്കുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ക്വാഡിലെ അംഗരാജ്യങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചു കഴിഞ്ഞു. ക്വാഡിന്റെ നേതൃത്വത്തില്‍ സൈനിക നീക്കം ആരംഭിച്ചതോടെ ദക്ഷിണ ചൈന കടലില്‍ ചൈനീസ് നേവിക്ക് ഒരു നീക്കവും നടത്താന്‍ സാധിക്കില്ല. ക്വാഡിന്റെ നീക്കങ്ങളുടെ ഭാഗമായി പസഫിക്ക് സമുദ്രത്തില്‍ ചൈനയ്‌ക്കെതിരെ വലിയ സൈനിക വിന്യാസവുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്. യുഎസ്എസ് റൊണാള്‍ഡ് റിഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസഫിക്കിലും, യുഎസ്എസ് നിമിറ്റ്‌സ് കിഴക്കുഭാഗത്തുമാണ് വിന്യസിച്ചിരിക്കുന്നത്.

ഇതിന് പുറമേ ഇന്ത്യയുടെ പടക്കപ്പലുകളും ദക്ഷിണ ചൈന കടലില്‍ വിന്യാസം നടത്തിക്കഴിഞ്ഞു. ചൈനയുടെ ബദ്ധവൈരികളായ വിയറ്റ്‌നാമിന് ബ്രഹ്മോസ് മിസൈലുകള്‍ അടക്കം നല്‍കാനുള്ള നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നും ആരംഭിച്ചതായായണ് വിവരം. വിയറ്റ്‌നാമിന് ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് നല്‍കാനുള്ള നീക്കത്തെ ചൈന വലിയ തോതില്‍ എതിര്‍ത്തിരുന്നതാണ്. ആ നീക്കമാണ് ഇന്ത്യ വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കുനേരെ മാത്രമല്ല ചൈനയുടെ അക്രമം. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന് ചുറ്റുമുള്ള ഒരുവിധം എല്ലാ അതിര്‍ത്തി രാജ്യങ്ങളോടും യുദ്ധവെറി കാട്ടുകയാണ് ചൈന. തായ്വാന്‍, വിയറ്റ്‌നാം, ജപ്പാന്‍, ഹോങ്കോങ് എന്നിങ്ങനെ പലരാജ്യങ്ങളുമായി ചൈന സംഘര്‍ഷം സൃഷ്ടിക്കുകയാണ്. 

ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളുമായിട്ടാണ് ചൈനയ്‌ക്ക് അതിര്‍ത്തിയുള്ളത്. ചൈനയുടെ ജെ 10 ഫൈറ്റര്‍ വിമാനം അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് തായ്വാന്റെ യുദ്ധ വിമാനങ്ങള്‍ തുരത്തിയത് കഴിഞ്ഞിടയ്‌ക്കാണ്. അതിനു മുമ്പ് ജൂണ്‍ 12 നും ജൂണ്‍ 9നുമൊക്കെ ഇതുപോലുള്ള വ്യോമാതിക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞ മാസത്തെ പ്രകോപനം ജപ്പാനോടായിരുന്നു. തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ലിയോണിങ്ങിനെയും അതിലെ പോര്‍സംഘത്തെയും ഒരു റൗണ്ട് ട്രിപ്പ് മിഷനുവേണ്ടി അവര്‍ പറഞ്ഞയച്ചത് മിയാക്കോ കടലിടുക്കിലേക്കാണ്. ഈ അപ്രതീക്ഷിത നീക്കത്തെ ഒരു യുദ്ധത്തിനുള്ള ക്ഷണമായിട്ടാണ് ജപ്പാന്‍ കണക്കാക്കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശത്ത് നിരന്തരം ലൈവ് പോരാട്ട പരിശീലനങ്ങള്‍ ചൈനീസ് നേവിയുടെ യുദ്ധക്കപ്പലുകള്‍ നടത്തി വരികയാണ്. 

ദക്ഷിണ ചൈനാ കടലില്‍ വെച്ച് അമേരിക്കന്‍ ചൈനീസ് നാവിക സേനകള്‍ നൂറുമീറ്റര്‍ അടുത്തുവരെ യുദ്ധകാഹളവുമായി എത്തിയിരുന്നു അടുത്തിടെ. പത്തുവര്‍ഷത്തിനിടെ ആദ്യമായി വിയറ്റ്‌നാമിന് ഒരു പ്രതിരോധ ധവളപത്രം പുറപ്പെടുവിക്കേണ്ടി വന്നത് ചൈനയുടെ അതിര്‍ത്തിക്കകത്തേക്ക് കയറിയുള്ള അതിക്രമങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിട്ടാണ്. വാങ് ഗാര്‍ഡ് ബാങ്കിന് അടുത്തുള്ള വിയറ്റ്‌നാമിന്റെ സ്പെഷ്യല്‍ എക്കണോമിക് സോണിലേക്ക് തങ്ങളുടെ ജിയോളജിക്കല്‍ സര്‍വേ കപ്പല്‍ ഓടിച്ചുകയറ്റിയാണ് ചൈന അവസാനമായി പ്രകോപനമുണ്ടാകുന്നത്. 

വിയറ്റ്‌നാമിനോട് ചേര്‍ന്നുള്ള സകല സൈനിക ബേസുകളിലും ചൈനയുടെ ശക്തിപ്രകടനങ്ങള്‍ സജീവമായി നടക്കുന്നതും ഹാനോയിയെ അസ്വസ്ഥമാക്കുന്നുണ്ട്. വിയറ്റ്‌നാമിനോട് ചേര്‍ന്ന് കിടക്കുന്ന പല ആളില്ലാ ദ്വീപുകളും അനധികൃതമായി പിടിച്ചെടുത്ത് അവിടെ സൈനിക പ്രസ്ഥാനങ്ങളും മിസൈല്‍ ലോഞ്ചറുകളും സ്ഥാപിച്ചുകൊണ്ട് പരസ്യമായ ഭീഷണി സൃഷ്ടിക്കുന്നതാണ് ചൈനയുടെ നയം. അവസാനം ഇന്ത്യയോടാണ് ചൈന യുദ്ധ കാഹളം മുഴക്കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. യുദ്ധനീക്കങ്ങളെ അതേനാണയത്തില്‍ നേരിടാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ചൈന പ്രതിസന്ധിയിലാണ്.  

Tags: chinaindianഅതിര്‍ത്തിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംindian army
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)
India

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

India

സങ്കീർണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ഭസ്മമാക്കുന്ന ഭീകരൻ : ഇസ്രായേലിന്റെ സൂപ്പർ-സ്മാർട്ട് ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാക്കാൻ ഇന്ത്യ

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലായ ഓപ്പറേഷൻ സിന്ദൂർ ; സൈന്യത്തിന് കരുത്തായത് റെഡ് ടീമിങ് ; ഇന്ത്യയുടെ രഹസ്യ പോരാളികൾ

World

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

നാല് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയില്‍ എത്തിയ മുഹമ്മദ് യൂനസ് (വലത്ത്)
India

കശ്മീരിന് പിന്നാലെ വടക്ക് കിഴക്കും ഭീഷണി; ചൈനയ്‌ക്ക് വിമാനത്താവളം ഒരുക്കി മുഹമ്മദ് യൂനസ്; നാല് ലക്ഷം കോടി മുടക്കി മോദിയുടെ പ്രതിരോധം

പുതിയ വാര്‍ത്തകള്‍

ഫാംഫെഡ് ഇടപാടില്‍ കേസെടുത്തു; 450 കോടി രൂപയുടെ തട്ടിപ്പെന്ന് സൂചന

ശത്രു ഡ്രോണുകളെ ലേസര്‍ ഉപയോഗിച്ച് വെടിവച്ചിടുന്ന ആദ്യരാജ്യമായി ഇസ്രയേല്‍

കുമ്മനം രാജശേഖരന് മാധവീയം പുരസ്‌കാരം

വര്‍ണശോഭയില്‍ കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍

ഓപറേഷൻ സിന്ദൂർ : 33 രാജ്യങ്ങളിൽ സന്ദർശിച്ച ഇന്ത്യയുടെ പ്രതിനിധി സംഘം അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണും

പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടില്ല, എസ്എസ്‌കെയില്‍ ശമ്പളം മുടങ്ങി; ആറായിരത്തോളം പേര്‍ ദുരിതത്തില്‍

പ്രതീക്ഷയ്‌ക്ക് വകയില്ല, ഒന്ന് കിതച്ച് വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില, ഇന്നത്തെ നിരക്കറിയാം

ജനസുരക്ഷയുടെ ദശകം: ഭാരതത്തിന്റെ സാമൂഹ്യഭാവി സുരക്ഷിതമാക്കല്‍

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പക: തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies